Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe 👈
💦🔞Kambikadha🔞💦🔞കമ്പിക്കഥ🔞💦
Open in Telegram
628
Subscribers
No data24 hours
-67 days
-2530 days
274
Post views
No data24 hours
No data48 hours
43.63%
Engagement rate
No data
Posts per day
Data loading in progress...
Similar Channels
No data
Any problems? Please refresh the page or contact our support manager.
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
May '25
May '25
+4
in 0 channels
April '25
+9
in 0 channels
Get PRO
March '25
+3
in 0 channels
Get PRO
February '25
+9
in 0 channels
Get PRO
January '25
+4
in 0 channels
Get PRO
December '24
+19
in 0 channels
Get PRO
November '24
+41
in 0 channels
Get PRO
October '24
+20
in 0 channels
Get PRO
September '240
in 0 channels
Get PRO
August '24
+1
in 0 channels
Get PRO
July '24
+2
in 0 channels
Get PRO
June '240
in 0 channels
Get PRO
May '24
+2
in 0 channels
Get PRO
April '24
+2
in 0 channels
Get PRO
March '24
+2
in 0 channels
Get PRO
February '24
+31
in 0 channels
Get PRO
January '24
+601
in 0 channels
Get PRO
December '23
+983
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 20 May | 0 | |||
| 19 May | 0 | |||
| 18 May | 0 | |||
| 17 May | +1 | |||
| 16 May | +1 | |||
| 15 May | 0 | |||
| 14 May | 0 | |||
| 13 May | 0 | |||
| 12 May | +1 | |||
| 11 May | 0 | |||
| 10 May | 0 | |||
| 09 May | 0 | |||
| 08 May | 0 | |||
| 07 May | 0 | |||
| 06 May | 0 | |||
| 05 May | 0 | |||
| 04 May | +1 | |||
| 03 May | 0 | |||
| 02 May | 0 | |||
| 01 May | 0 |
Channel Posts
” നീ പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാത്തൊരു വേദന തോന്നുന്നു. ഞാൻ അവളെ ചതിച്ചത് പോലെ. നീ ഒരു റിലേഷൻഷിപ്പിന് തുടക്കമിട്ടപ്പോൾ ഞാൻ പറഞ്ഞാൽ മതിയായിരുന്നു. ബട്ട് ഞാൻ ആഗ്രഹിച്ചു എന്തൊക്കെയോ അതുകൊണ്ട് തന്നെയാണ് നിന്നോട് പറയാതിരുന്നത്. പക്ഷേ നീ പറഞ്ഞതുപോലെ ട്രീസ മറ്റൊരാൾക്കൊപ്പം ഇങ്ങനെ… അതെനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഒക്കെ ട്രീസയോട് തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ല. അതറിഞ്ഞാൽ അവളെ തകർന്നു പോകും. നീ ആയിട്ട് ഒന്നും പറയരുത്. പക്ഷേ നമ്മൾ തമ്മിലുള്ള റിലേഷൻഷിപ്പ് ഇനി മുന്നോട്ട് പോയാൽ ശരിയാവില്ല. അവളെ ഇനി ചതിക്കാൻ എനിക്ക് തോന്നു അവളെ ന്നില്ല. അവൾക്കൊരു റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ പോലും അത് നീ പറഞ്ഞതുപോലെ ഞാൻ ചെയ്ത തെറ്റിനുള്ള പരിഹാരമായിട്ട് ഞാൻ കണ്ടോളാം. പക്ഷേ ഇനി ഞാനായിട്ട് അവളെ ചതിക്കില്ല.. ഇനി നമ്മൾ തമ്മിൽ കാണില്ല. ഞാൻ നാളെ തന്നെ നാട്ടിലേക്ക് പോകും. പിന്നെ നമ്മൾ തമ്മിൽ കാണാനുള്ള ഒരു അവസരം ഉണ്ടാക്കരുത്. മെസ്സേജോ കോളോ അങ്ങനെ എന്റെ ഫോണിലേക്ക് വിളിക്കരുത്..
” നിനക്ക് മാനസാന്തരം വന്നെങ്കിൽ ഞാൻ പിന്നാലെ വരാനൊന്നും പോകുന്നില്ല.
അത്രയും പറഞ്ഞു അവൾ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി ഡ്രസ്സ് ചെയ്ത് തിരിച്ചു വന്ന് ഒരു ബൈ പറഞ്ഞ് ഇറങ്ങിപ്പോയപ്പോൾ വല്ലാത്തൊരു കുറ്റബോധം മെൽവിനെ മൂടുന്നുണ്ടായിരുന്നു.. ട്രീസയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായിരിക്കുമോ എന്ന ചിന്തയായിരുന്നു ആ നിമിഷം മുഴുവൻ അവന്റെ മനസ്സിൽ നിറഞ്ഞുനിന്നത്. ആ സമയത്ത് ട്രീസ അവളുടെ ബോയ്ഫ്രണ്ടിനൊപ്പം അവന്റെ കൈകളുടെ കുസൃതികൾ ആസ്വദിച്ചു തിയേറ്ററിൽ ഇരുന്ന് സിനിമ കാണുകയായിരുന്നു
| 2 | അവളെ ഇനി ചതിക്കാൻ എനിക്ക് തോന്നു അവളെ ന്നില്
“ജീവിതം ഒന്നേയുള്ളൂ, അത് നന്നായിട്ട് എൻജോയ് ചെയ്യണം. ഇല്ലെങ്കിൽ ചത്തു മുകളിലോട്ട് പോകുമ്പോൾ അതൊക്കെ ഓർത്ത് റിഗ്രറ്റ് ചെയ്യും. മെൽവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് നയന അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി.
അവളുടെ വശ്യമായ ചുണ്ടുകൾക്ക് തന്നെ ആകർഷിക്കുവാനുള്ള കഴിവുണ്ടെന്ന് ആ നിമിഷം മെൽവി തോന്നിയിരുന്നു.
” അതൊക്കെ ശരിയാ. പക്ഷേ ട്രീസ അറിഞ്ഞാൽ എന്നെക്കാൾ കൂടുതൽ പ്രശ്നം ഉണ്ടാവാൻ പോകുന്നത് നിനക്ക് തന്നെയാണ് നയന, കാരണം അവളുടെ ഏറ്റവും അടുത്ത സുഹൃത്താണ് നീ.
” എനിക്കറിയാം, അവൾ ഒരിക്കലും ഈ കാര്യം അറിയാൻ പോകുന്നില്ല മെൽവി, സത്യം പറഞ്ഞാൽ നിങ്ങൾ തമ്മിൽ കോളേജിൽ വച്ച് സ്നേഹിക്കുന്ന സമയം മുതലേ എനിക്ക് മെൽവിയോട് വല്ലാത്തൊരു ക്രഷ് ഉണ്ടായിരുന്നു. പിന്നെ നിനക്ക് അവളെ ഇഷ്ടം ആണെന്ന് അറിഞ്ഞതുകൊണ്ട് ഞാൻ മാറിയത്. അത് കഴിഞ്ഞ് എന്റെ കല്യാണം കൂടി കഴിഞ്ഞതോടെ ഞാൻ നിന്നെ ഒരു വിധം മറന്നു എന്ന് പറയുന്നതാ സത്യം. പക്ഷേ ചില സിറ്റുവേഷൻസ്, ദുബായ്ക്ക് നീ വന്നു വീണ്ടും ഒരുമിച്ച് കണ്ടപ്പോൾ ആ പഴയ ഇഷ്ടം എന്റെ ഉള്ളിൽ വീണ്ടും വളർന്നതു കൊണ്ടായിരിക്കും, ഞാൻ എപ്പോഴൊക്കെ നിന്റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഈ റിലേഷൻഷിപ്പിൽ ഞാൻ തന്നെ മുൻകൈ എടുത്തത്. പിന്നീട് മാരേജ് ലൈഫും കൂടി ഒരു ഫെയിലിയർ ആയതോടെ നീ എനിക്കൊരു ബെറ്റർ ഓപ്ഷൻ ആയിരുന്നു എന്ന് പറയാലോ. നാട്ടുകാരുടെ മുമ്പിൽ സ്വന്തം കൂട്ടുകാരിയെ ചതിച്ച് ഭർത്താവിനെ തട്ടിയെടുത്തവൾ എന്ന ലേബൽ ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ഞാനും എന്റെ ഭർത്താവും മറ്റുള്ളവരുടെ മുന്നിൽ മാതൃക ദമ്പതിമാർ ആണല്ലോ.. പക്ഷേ എനിക്കറിയാം എബിക്കുമുണ്ട് വേറെ അഫയർ. എത്രയോ വട്ടം ഞാൻ കണ്ടിരിക്കുന്നു. എബിടെ ഫോണില് ചില സ്ത്രീകളുടെ ഫോട്ടോസ്. നമ്മുടെ ബന്ധത്തിന് ഒരു പേരിടേണ്ട മെൽവി നമ്മുടെ സന്തോഷവും സുഖവും മാത്രം അതില് നോക്കിയാൽ മതി. നമ്മുടെ ആവിശ്യങ്ങൾ നടക്കുന്നണ്ടല്ലോ, അതിപ്പോ ട്രീസ അറിയാതിരുന്നാൽ പോരെ?
അവന്റെ നഗ്നമായ നെഞ്ചിൽ തലചായ്ച്ചുവെച്ച് വിരലുകൾ കൊണ്ട് നെഞ്ചിൽ തഴുകികൊണ്ട് അവളത് പറഞ്ഞപ്പോൾ അവൻ അവളെ തന്നെ നോക്കിയിരുന്നു..
” ഈ പെണ്ണുങ്ങളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല എന്ന് പറയുന്നത് എത്ര സത്യമാ, അവൻ പറഞ്ഞു.
” ഞാൻ ഒരു ചീത്ത പെണ്ണാണെന്ന് നിനക്ക് തോന്നുന്നുണ്ടോ..?
“ഹേയ്
” അങ്ങനെ തോന്നിയാലും ഐ ഡോണ്ട് കെയർ. ഞാൻ ജസ്റ്റ് ചോദിച്ചു എന്നേ ഉള്ളു
അവന്റെ അരികിൽ നിന്നും എഴുന്നേറ്റ് മുടി ഒന്ന് ഒതുക്കിക്കൊണ്ട് അവള് ചോദിച്ചു.
” അങ്ങനെയൊന്നുമില്ല പക്ഷേ ഈ ബെഡിൽ കിടക്കുമ്പോൾ എവിടെയോ ഒരു മനസ്സാക്ഷിക്കുത്ത് തോന്നും. അവള് ഒന്നുമറിയില്ലല്ലോ.
” ഇന്നത്തെ കാലത്ത് വിവാഹത്തിന് ശേഷം ഒരു അഫയർ ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. അതിനൊന്നും ഇങ്ങനെ വിഷമിക്കണ്ട കാര്യമില്ല . ചെലപ്പോൾ അവൾക്കും കാണും നീ അറിയാത്ത ഒരു അഫയർ.. പറയാൻ പറ്റില്ലല്ലോ.
പെട്ടെന്ന് അവന്റെ മുഖം മാറി ആ മുഖത്ത് ദേഷ്യം നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
” എന്തുപറ്റി.?
അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” സത്യമാണോ അവൾ അങ്ങനെ എന്തെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ.? അവൾക്ക് വേറെ അഫയർ ഉണ്ടെന്നോ മറ്റോ.
” എന്നോടങ്ങനെയുള്ള കാര്യങ്ങൾ ഒന്നും അവൾ പറഞ്ഞിട്ടില്ല. ഞാൻ ജസ്റ്റ് ഒരു സൈക്കോളജി വെച്ച് പറഞ്ഞതാ.. നിനക്ക് ഉണ്ടാകുമെങ്കിൽ അവൾക്ക് ഉണ്ടായി കൂടെ.? ഇത്ര വിഷമിക്കേണ്ട കാര്യം എന്താ, ഈ ആണുങ്ങൾക്ക് ഒരു വിചാരമുണ്ട് ഇത്തരം കാര്യങ്ങളൊക്കെ അവർക്ക് മാത്രമേ പറ്റുമെന്ന്. അവരുടെ മാത്രം കുത്തകയാണെന്ന്. ആ ചിന്താഗതി മാറണം. നിനക്ക് ലൈഫ് എൻജോയ് ചെയ്യാൻ റൈറ്റ് ഉള്ളത് പോലെ തന്നെ അവൾക്കും ലൈഫ് എൻജോയ് ചെയ്യാനുള്ള എല്ലാ റൈറ്റും ഉണ്ട്. അവളും ലൈഫ് എൻജോയ് ചെയ്യട്ടെ. അതിൽ നീ എന്തിനാ ഈ ദേഷ്യപ്പെടുന്നത്. അവൾക്ക് ഒരു റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ തന്നെ നീ എന്തിനാ സങ്കടപ്പെടുന്നത്. നിന്റെ കാര്യങ്ങളൊക്കെ നടക്കുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ.
” അങ്ങനെയല്ലല്ലോ അത് ശരിയായി നടപടി അല്ലല്ലോ
” അപ്പോൾ ഇത് ശരിയായി നടപടിയാണോ.?
” നയന നമുക്ക് ഈ ടോപ്പിക്ക് വിടാം.
” നോ എനിക്കിതിന് ഒരു ആൻസർ വേണം. നീ ചെയ്യുന്നത് ശരിയല്ല എങ്കിൽ അവൾ ചെയ്യുമ്പോൾ അതിൽ പ്രശ്നം എന്താ.?
” നീ തന്നെ പറഞ്ഞല്ലോ ഞാനല്ല ഈ ഒരു കാര്യത്തിന് നിർബന്ധിച്ചതെന്ന്.. നീ ഇങ്ങോട്ട് നിർബന്ധിച്ച് ആണെന്ന്..
അവന് ദേഷ്യം വന്നു
” ഞാൻ അങ്ങോട്ട് നിർബന്ധിച്ചപ്പോൾ നിനക്ക് പറയാൻ നാക്കുണ്ടായിരുന്നില്ലേ.? എനിക്കൊരു ഭാര്യയുണ്ട് ഞാൻ എന്റെ ഭാര്യയെ വിട്ട് എങ്ങോട്ടും വരില്ല എന്ന്. മറ്റൊരു സ്ത്രീയുമായിട്ട് എനിക്ക് ബന്ധം കൂടാൻ താല്പര്യമില്ലെന്ന്. നീ എന്തുകൊണ്ട പറയാതിരുന്നത്.? നിനക്ക് ഇഷ്ടമായിരുന്നു അതുകൊണ്ടാണ് പറയാതിരുന്നത്. നിനക്ക് വേണ്ടന്ന് തോന്നുന്നുണ്ടെങ്കിൽ നമുക്ക് റിലേഷൻഷിപ്പ് ഇവിടെ വച്ച് നിർത്താം. ഇനി ഒരിക്കലും നമ്മൾ പരസ്പരം കാണാതിരുന്നാൽ മതി.
| 290 |
| 3 | “എനിക്കും ഒന്നും മറക്കാൻ കഴിയുന്നില്ല ഹരി… കുറ്റബോധം കൊണ്ട് നീറി ജീവിക്കുകയായിരുന്നു ഇത്രനാളും. ഒരു മാപ്പ് പോലും പറയാൻ കഴിയാതെ മനസ്സ് വേദനിച്ചിരുന്നത് കൊണ്ടാണ് ഞാൻ വിളിക്കാതിരുന്നത്. വർഷങ്ങൾക്കുശേഷം ഇങ്ങനെ ഒരു കൂടിക്കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.”
“വീണ്ടും സ്നേഹത്തോടെ ഹരി എന്നോട് സംസാരിച്ചപ്പോൾ ഞാൻ അറിയാതെ പഴയതെല്ലാം ഓർത്തുപോയി. എനിക്കറിയാം ഹരിക്ക് ഒരിക്കലും എന്നെ മറക്കാൻ കഴിയില്ലെന്ന്..
ഹരിയെ വേദനിപ്പിച്ചത് കൊണ്ടാവണം സന്തോഷമുള്ള ഒരു ദാമ്പത്യജീവിതം എനിക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല. വേറൊരാളോടൊപ്പം കഴിയുന്നു എന്നേയുള്ളൂ എന്റെ മനസ്സിൽ ഇപ്പോഴും ഹരി തന്നെയാണ്. എനിക്കറിയാം ഹരിയുടെ ഉള്ളിലും ഞാനുണ്ടെന്ന്..ഇന്ന് തനിച്ചു വന്നതുപോലും അതാണല്ലോ…”
അവൾ അല്പം ചമ്മലോടെ പറഞ്ഞു.
“അയ്യോ നിത്യ….വർഷങ്ങൾക്കുശേഷം എല്ലാവരെയും ഗ്രൂപ്പിൽ കണ്ടപ്പോൾ എല്ലാവർക്കും മെസ്സേജ് അയക്കുന്ന കൂട്ടത്തിൽ തനിക്കും അയച്ചതാണ്. അതും ഞാനല്ല എന്റെ ഭാര്യയാണ് എല്ലാവരുടെയും നമ്പർ സേവ് ചെയ്തത്. തനിക്ക് മെസ്സേജ് അയക്കാറുള്ളതും അവളാണ്.”
“തന്റെ കാര്യം എനിക്കറിയില്ല എന്റെ ദാമ്പത്യം വളരെ വിജയകരമായി തന്നെയാണ് മുന്നോട്ടുപോകുന്നത് ഞാൻ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലാണ് എന്റെ ഭാര്യ.”
“പിന്നെ തനിക്ക് ഇപ്പോഴും എന്നോട് തോന്നുന്നത് പ്രണയമല്ല.ദാമ്പത്യം പരാജയമായപ്പോൾ പകരം വയ്ക്കാൻ ഒരാൾ അത് മാത്രമാണ് ഞാൻ…പ്രണയം എന്ന വാക്കിന്റെ അർത്ഥം അറിയാമായിരുന്നെങ്കിൽ ഒരിക്കലും താൻ അന്ന് പണത്തിനു പുറകെ പോകില്ലായിരുന്നു. എന്റെ മനസ്സിലെ പ്രണയം അന്ന് മരിച്ചതാണ്.”
“പിന്നെ ദാമ്പത്യജീവിതം സുഖകരം അല്ലെങ്കിൽ അയാളെ ഡിവോഴ്സ് ചെയ്തിട്ട് സ്നേഹിക്കാൻ അറിയാവുന്ന ഒരാളെ കല്യാണം കഴിക്കുക. അല്ലാതെ ഇത്തരത്തിൽ അവിഹിതം ഉണ്ടാക്കുകയല്ല വേണ്ടത്. അത് എങ്ങനെയാ…
അപ്പോൾ പണച്ചാക്ക് കയ്യിൽ നിന്ന് പോകും അല്ലേ? ഇത് കാരണവന്മാർ ഒരു ചൊല്ല് പറയും പോലെ ആണ് ഉത്തരത്തിലുള്ളത് വേണം താനും കക്ഷത്തിലുള്ളത് പോകാനും പാടില്ല. ” അവൻ നല്ലൊരു പരിഹാസത്തോടെ പറഞ്ഞു.
“ഒരു കാര്യം കൂടി പറഞ്ഞോട്ടെ.. തന്നോട് തനിച്ച് സംസാരിക്കാൻ അല്ല ഞാൻ എന്റെ ഭാര്യയെ കൊണ്ടുവരാഞ്ഞത്. അവൾക്ക് റസ്റ്റ് ആണ് അവൾ മൂന്നാമതും ഗർഭിണിയാണേ… ഇഷ്ടമില്ലാത്ത പെണ്ണിന്റെ കൂടെ കിടന്നു 3 കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ ഞാനെന്താ വല്ല വികാര ജീവിയാണോ?എനിക്ക് എന്റെ കെട്ടിയോള് എന്ന് വെച്ചാൽ ജീവനാണ്.
എന്റെ ഉയർച്ചയിലും താഴ്ചയിലും എന്നോടൊപ്പം തന്നെ നിന്ന് എന്നെ സ്നേഹിച്ച അവളെ ഞാൻ എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ ആണ്… ഇന്നെനിക്ക് അവൾ കഴിഞ്ഞിട്ടേയുള്ളൂ ഈ ലോകത്ത് മറ്റെന്തും എന്റെ കുഞ്ഞുങ്ങൾ പോലും. കഴിഞ്ഞുപോയ അദ്ധ്യയം ചികഞ്ഞെടുക്കാൻ എനിക്ക് താല്പര്യമില്ല. വിശ്വാസം… ഒരുവട്ടം തകർക്കപ്പെട്ടാൽ വീണ്ടും പഴയപോലെയാകാൻ ഇത്തിരി പാടാണ്. പോട്ടെ അവിടെ എല്ലാവരും തിരക്കുന്നുണ്ടാകും.”
നിറഞ്ഞ പുഞ്ചിരിയോടെ അവനത് പറഞ്ഞകലുമ്പോൾ അവൻ അവസാനമായി പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു.
“വിശ്വാസം… ഒരുവട്ടം തകർക്കപ്പെട്ടാൽ വീണ്ടും പഴയതുപോലെയാകാൻ കുറച്ചു പാടാണ്.” | 215 |
| 4 | ” ഹരി…. അത് തനിക്കൊരു നഷ്ടം തന്നെ ആയിരുന്നെന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്. ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടം. ആ കുറ്റബോധം മനസ്സിൽ കിടന്ന് നീറിയിരുന്നത് കൊണ്ട് തന്നെയാണ് ഇത്രയും വർഷങ്ങൾ ഹരിയോട് കോൺടാക്ട് ചെയ്യാൻ ശ്രമിക്കാതിരുന്നതും. പക്ഷേ വർഷങ്ങൾക്കുശേഷം വീണ്ടും ആ ശബ്ദം കേട്ടപ്പോൾ… ഒരുപക്ഷേ ഹരി സ്നേഹിച്ച പോലെ ഇനി തന്നെ മറ്റാർക്കും സ്നേഹിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് ആണോ? അറിയില്ല. ”
അവൾ കണ്ണുകൾ അടച്ച് വെറുതെ കിടന്നു.
പിറ്റേന്ന് രാവിലെ ഉണർന്നതും അവൾ നേരെ ഫോണെടുത്ത് ഗ്രൂപ്പാണ് നോക്കിയത്. അവന്റെ വോയിസ് ഒന്നും ഇല്ലെന്ന നിരാശയിൽ തിരികെ സ്റ്റാറ്റസുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരു കാര്യം അവളെ അതിശയിപ്പിച്ചത്.
ഹരിയുടെ സ്റ്റാറ്റസ് തനിക്ക് കാണാൻ സാധിക്കുന്നു എന്ന കാര്യം!.അപ്പോൾ ഹരി തന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നു. എന്ത് പേരിൽ ആയിരിക്കും ഹരി തന്റെ നമ്പർ സേവ് ചെയ്തു വച്ചിട്ടുണ്ടാവുക? പണ്ട് വിളിക്കാറുള്ളത് പോലെ കുഞ്ഞു എന്ന് തന്നെയായിരിക്കുമോ?എന്നാലും ഒരു മെസ്സേജ് പോലും അയക്കാതെ ഹരി തന്റെ നമ്പർ സേവ് ചെയ്യണമെങ്കിൽ തന്നോട് ഇപ്പോഴും ഇഷ്ടമുണ്ടെന്ന് തന്നെയല്ലേ അതിനർത്ഥം? അല്ലെങ്കിലും ഹരിക്ക് ഒരിക്കലും തന്നെ വെറുക്കാൻ കഴിയില്ല…. ”
അവളുടെ ഹൃദയം കോരിത്തരിച്ചു
അവൾ അവന്റെ സ്റ്റാറ്റസിന് ഒരു ലൗ റിയാക്ഷൻ അയച്ചു.
അല്പസമയത്തിനകം തന്നെ മറുപടിയും വന്നു.
“എന്താ സുഖമാണോ?”
അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
തിരിച്ച് അവൾ മറുപടിയയക്കും മുന്നേ ഹസ്ബൻഡ് എഴുന്നേറ്റിരുന്നു. അവൾ വേഗം ഫോൺ മാറ്റിവെച്ച് ബാത്റൂമിലേക്ക് പോയി. അയാൾ ഓഫീസിലേക്ക് പോയതിനുശേഷം ആണ് വീണ്ടും ഫോൺ എടുത്തത്.
“സോറി കുറച്ചു തിരക്കായിരുന്നു. സുഖം.” അവൾ മറുപടി നൽകി.
പിന്നീട് ആ സംഭാഷണങ്ങൾ ദിവസങ്ങളോളം നീണ്ടു. അതിൽ നിന്നും ഹരിക്ക് ഇപ്പോഴും മനസ്സിൽ എവിടെയൊക്കെയോ തന്നോട് ഇഷ്ടം ഉണ്ടെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.
ഹരി തന്റെ ഭാര്യയോടൊപ്പം ഉള്ള ഫോട്ടോകൾ ഇടുമ്പോൾ നിത്യയുടെ മനസ്സിൽ ഒരു അനിഷ്ടം തോന്നിത്തുടങ്ങി. ഹരി വേറൊരാളുടേതാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അവളുടെ മനസ്സിന് കഴിഞ്ഞില്ല.
“പാവം ഹരി.. തന്നെപ്പോലെ തന്നെ വിവാഹ ജീവിതത്തിൽ സന്തോഷം അഭിനയിക്കുകയായിരിക്കും. തന്നെ സ്നേഹിച്ച പോലെ ഹരിയ്ക്ക് വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ല. ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് നിന്ന് കൊടുക്കേണ്ടി വന്നതാകും. ഹരിയുടെ മനസ്സിൽ ഇപ്പോഴും താൻ തന്നെയാകും അല്ലെങ്കിൽ വർഷങ്ങൾക്കുമിപ്പുറം ഇത്ര അടുപ്പത്തോടെ ഹരി ഒരിക്കലും തന്നോട് സംസാരിക്കില്ല. അങ്ങനെ വിട്ടുകളയാൻ മാത്രമുള്ള ബന്ധമായിരുന്നില്ലല്ലോ തങ്ങളുടേത്.”
അവൾ മനസ്സുകൊണ്ട് പഴയകാല ഓർമ്മകൾ അയവിറുത്തു. അതൊക്കെ ഓർക്കുമ്പോൾ ഹരിയോട് ഇപ്പോഴും പ്രണയം തോന്നുന്നുണ്ട്.
ഹരിയോട് ഒന്നു മിണ്ടാൻ… കൈകോർത്തു നടക്കാൻ… തോളിൽ ചാരിയിരുന്നു കാഴ്ചകൾ കാണാൻ… ഇപ്പോഴും തന്റെ മനസ്സ് വെമ്പുന്നുണ്ട്.
അവളുടെ ഉള്ളം ഹരിയുടെ ചിന്തകളാൽ പ്രണയാർദ്രമായി. അന്നേരമാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്.
‘നമ്മുടെ ബാച്ചിന്റെ റീയൂണിയൻ ഈ മാസം 15ന് തീരുമാനിച്ചിട്ടുണ്ട് എല്ലാവരും എത്തിച്ചേരില്ലേ?’
എല്ലാവരും ഓക്കെ പറയുന്ന കൂട്ടത്തിൽ ഹരിയുടെ മെസ്സേജ് കണ്ടതും അവൾ അതിരില്ലാതെ സന്തോഷിച്ചു. അപ്പോൾ ഈ വരുന്ന 15ആം തീയതി ഹരിയെ കാണാം… തന്റെ ഭർത്താവ് വരില്ല എന്ന് ഉറപ്പുള്ള കാര്യമാണ്. ഹരിയും ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ ഉറപ്പാണ് ഇപ്പോഴും ഹരിയുടെ മനസ്സിൽ താനുണ്ടെന്ന കാര്യം. തന്നോട് തനിച്ചൊന്നു സംസാരിക്കാൻ ഹരിയും കൊതിക്കുന്നുണ്ടാകും. ”
റീയൂണിയൻ ദിവസം ഹരിയുടെ പ്രിയപ്പെട്ട നീല കളർ സാരിയാണ് അവൾ ധരിച്ചത്. എത്രയൊരുങ്ങിയിട്ടും മതിയാകാത്തത് പോലെ… കോളേജിൽ എത്തിച്ചേരുമ്പോൾ ആർക്കും അറിയാത്ത തങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചത് ഈ കോളേജ് ആണല്ലോ എന്ന് അവൾ മനസ്സിൽ ഓർത്തു.
സുഹൃത്തുക്കളെ കണ്ടതും അവൾ സന്തോഷം കൊണ്ട് വാരിപ്പുണർന്നു. എങ്കിലും കാത്തിരുന്നത് ഹരിയുടെ വരവിനായാണ്. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ഹരി വന്നെത്തി. താൻ ആഗ്രഹിച്ചതുപോലെ തനിച്ചാണ് വന്നിരിക്കുന്നത്.അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
അവളെ കണ്ടതും അവൻ ഹസ്തദാനം നൽകി. അവൾ ആകെ കോരിത്തരിച്ചു.
ആഘോഷവേളയിൽ അവൾ ആകെ ശ്രദ്ധിച്ചത് അവനെ മാത്രമായിരുന്നു. എല്ലാവരും തങ്ങളുടെ ഫാമിലിയെ പരസ്പരം പരിചയപ്പെടുത്തി കൊണ്ടിരുന്നു.
പരിപാടികൾ എല്ലാം അവസാനിക്കാറായിട്ടും ഹരി തന്നോട് തനിച്ച് സംസാരിക്കാൻ വരാത്തതിൽ അവൾക്ക് നിരാശ തോന്നി.ഒടുക്കം ക്ഷമ നശിച്ച് അവൾ തന്നെ ഹരിയുടെ അരികിൽ ചെന്നു.
“ഹരി എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.”
അവളുടെ നിർദ്ദേശപ്രകാരം അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച ആ വലിയ ആൽമരച്ചുവട്ടിലേക്ക് ആണ് അവർ പോയത്.
“ഈ മരം ഹരിക്ക് ഓർമ്മയില്ലേ?”
അവൾ പ്രണയപൂർവ്വം ചോദിച്ചു.
“ഓർമ്മയുണ്ട്. മറന്നിട്ടില്ല.”
| 180 |
| 5 | ഇഷ്ടമില്ലാത്ത പെണ്ണിന്റെ കൂടെ കിടന്നു 3 കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ ഞാനെന്താ വല്ല വികാര ജീവിയാണോ?
https://t.me/Kambikuttankambistories
https://t.me/Kambikuttankambistories
വാട്സ്ആപ്പ് നോട്ടിഫിക്കേഷനിൽ കാണിച്ച പുതിയ ഗ്രൂപ്പ് കണ്ടതും നിത്യയുടെ കണ്ണിൽ പ്രകാശം തെളിഞ്ഞു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സമയം തള്ളി നീക്കി കൊണ്ടിരിക്കുമ്പോഴാണ് പുതിയ ഗ്രൂപ്പിന്റെ രൂപീകരണം. അവൾ അതിലെ ഓരോ മെമ്പേഴ്സിന്റെ പേരുകളിലൂടെയും കണ്ണോടിച്ചു.
അവരുടെ പേരുകൾ കാണുമ്പോൾ പോലും അന്നൊരുമിച്ച് പങ്കുവെച്ച നിമിഷങ്ങളാണ് ഓർമ്മ വന്നത്. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും തമാശകളും കളിയാക്കലുകളും അങ്ങനെ എത്ര സുന്ദരമായിരുന്നു ആ ദിവസങ്ങൾ… പിന്നീട് എന്താണ് സംഭവിച്ചത്? എല്ലാവരിൽ നിന്നും ഒരു അകലം പാലിച്ചത് താൻ തന്നെയല്ലേ? അതെ താൻ തന്നെയാണ്…
അവൾ ഓരോരുത്തരുടെയും പ്രൊഫൈൽ പിക്ച്ചറുകളിലൂടെ വെറുതെ കണ്ണുകൾ ഓടിച്ചു. പലർക്കും തിരിച്ചറിയാൻ ആകാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.തന്റെ കുടുംബവും കുഞ്ഞുങ്ങളും ഒക്കെയായി എല്ലാവരും സന്തുഷ്ട ജീവിതം മുന്നോട്ടു നയിക്കുന്നുണ്ടാകും. തിരഞ്ഞു തിരഞ്ഞ് ഒടുക്കം അവൾ ആഗ്രഹിച്ച ഒരു പേരിൽ തന്നെ കണ്ണുകൾ എത്തിപ്പെട്ടു.
‘ഹരികൃഷ്ണൻ.’
ആ പേര് കണ്ടതും മനസ്സിനുള്ളിൽ എന്തോ പറഞ്ഞറിയിക്കാനാകാത്ത ഒരു നിർവൃതിയായിരുന്നു. അപ്പോഴും ആ ഒരു ചെറിയ നോവ് കുറ്റബോധം എന്ന രൂപത്തിൽ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
അവൾ നിറഞ്ഞ അകാംക്ഷയോടെ തന്നെ ആ പ്രൊഫൈൽ തുറന്നു നോക്കി. ഹരികൃഷ്ണനോട് ചേർന്ന് നിൽക്കുന്ന അവന്റെ ഭാര്യയും കുട്ടികളും. അവൾ ആ ഫോട്ടോയിലേക്ക് തന്നെ കുറച്ച് അധികനേരം നോക്കിയിരുന്നു.
ശരീരത്തിന് ഒരല്പം തടി വെച്ചു എന്നല്ലാതെ ഹരികൃഷ്ണന്റെ മുഖത്തിന് യാതൊരു മാറ്റവും ഇല്ല. ഹരികൃഷ്ണനോട് ചേർന്ന് നിൽക്കുന്ന പെൺകുട്ടി ഇരുനിറം ആണെങ്കിലും മുഖത്ത് നല്ല തേജസ് ഉണ്ട്.മക്കൾ രണ്ടും ഹരികൃഷ്ണനെ വാർത്തെടുത്തത് പോലെ തന്നെ.. അവൻ എത്ര സന്തോഷവാൻ ആണെന്ന് ഈ ഒരു ചിത്രം കൊണ്ട് തന്നെ മനസ്സിലാക്കാം പക്ഷേ താനോ…?”
അവൾ ഫോൺ കട്ടിലിന്റെ സൈഡിലേക്ക് വച്ചുകൊണ്ട് തലയിണയിൽ മുഖം അമർത്തി കിടന്നു. എന്തുകൊണ്ടോ അവളുടെ മിഴികൾ നിർത്താതെ തുളുമ്പുന്നുണ്ടായിരുന്നു. അപ്പോഴാണ് പുറത്ത് കോളിംഗ് ബെൽ കേട്ടത് അവളോടി ചെന്ന് ഡോർ തുറന്നു.
ഭർത്താവ് സുധീർ ആണ്.
അയാളപ്പോഴും ഫോണിൽ തന്നെയായിരുന്നു. വീട്ടിൽ വന്നാലും ഓഫീസിലെ കാര്യങ്ങൾ തന്നെയാണ് പ്രാധാന്യം.
“ഫ്രഷ് ആയി വാ…നമുക്ക് ഭക്ഷണം കഴിക്കാം.”
“ഇന്നൊരു പാർട്ടി ഉണ്ടായിരുന്നു ഒരു കൊളീഗിന്റെ വക ഞാൻ കഴിച്ചു. താൻ കഴിച്ചു കിടന്നോളൂ എനിക്ക് കുറച്ചു വർക്കുണ്ട് ലേറ്റ് ആകും…”
എന്നത്തേയും സ്ഥിരം പല്ലവി. അതിശയം ഒന്നുമില്ല.
“പുറമേന്ന് കാണുന്നവർക്ക് താൻ ഒരു ഭാഗ്യവതിയാണ് ഒരു സമ്പന്നന്റെ ഭാര്യ ഒന്നിനും ഒരു കുറവുമില്ല. പക്ഷേ താൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ തനിക്ക് മാത്രമേ അറിയുകയുള്ളൂ..
പരസ്പരം മനസ്സ് തുറന്ന് ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താത്തവർക്കിടയിൽ എന്ത് ദാമ്പത്യം?കിടപ്പറ പങ്കിട്ടത് കൊണ്ട് മാത്രം ഒരു സ്ത്രീയും പുരുഷനും യഥാർത്ഥ ദമ്പതികൾ ആകുമോ? ഒളിഞ്ഞും തെളിഞ്ഞും വ്യഭിചരിക്കുന്നവരും ഇതുതന്നെയല്ലേ ചെയ്യുന്നത്?”
അവൾ തനിച്ചിരുന്ന് ആഹാരം കഴിച്ചു. ശേഷം വന്ന് കിടന്നപ്പോഴാണ് ഫോണിൽ തുരു തുര നോട്ടിഫിക്കേഷൻ വന്നു കൊണ്ടിരുന്നത് കണ്ടത്.
അവൾ അതെടുത്തു നോക്കിയതും ഗ്രൂപ്പിൽ വീണ്ടും വീണ്ടും നിർത്താതെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു.
അവളെല്ലാം വെറുതെ വായിച്ചു നോക്കി എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഇത്ര നാളത്തെ വിശേഷങ്ങൾ ആർക്കും പറഞ്ഞിട്ടും മതി വരുന്നില്ലത്രേ..
പെട്ടെന്നാണ് ഹരികൃഷ്ണൻ അയച്ച വോയിസ് ക്ലിപ്പുകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത് അവൾ അത് പ്ലേ ചെയ്തു നോക്കി.
എത്രകാലത്തിനുശേഷമാണ് ഈ ശബ്ദം വീണ്ടും കേൾക്കുന്നത്… അന്നും ഈ ശബ്ദത്തോട് തോന്നിയ ഒരു ഇഷ്ടമാണ് പിന്നീട് പ്രണയത്തിൽ ചെന്നെത്തിച്ചത്….
“താനപ്പോൾ ഹരികൃഷ്ണനെ പ്രണയിച്ചിരുന്നുവോ?”
“ഉവ്വ് പ്രണയിച്ചിരുന്നു.”
” ഹരികൃഷ്ണൻ അപ്പോൾ തന്നെ പ്രണയിച്ചിരുന്നുവോ? ”
“പ്രണയം എന്ന വാക്കിൽ ആ ഇഷ്ടത്തെ ഒതുക്കിയാൽ അത് കുറഞ്ഞുപോകും. താൻ സ്നേഹിച്ചതിനേക്കാൾ ഒരായിരം ഇരട്ടി ഹരികൃഷ്ണൻ… അല്ല തന്റെ ഹരി തന്നെ സ്നേഹിച്ചിരുന്നു.
ഒരുപക്ഷേ ജീവിതത്തിൽ ഇന്നോളം ഹരി മറ്റാരെയും ഇത്ര സ്നേഹിച്ചു കാണില്ല…ഹരിയെ സംബന്ധിച്ചിടത്തോളം താൻ മാത്രമായിരുന്നു അവന്റെ ലോകം. മറ്റെന്ത് പകരം നൽകിയാലും തന്നെ വിട്ടു നൽകാൻ ഹരി തയ്യാറായിരുന്നില്ല. പക്ഷേ പൈസക്കാരനായ സുധീറിനെ വെച്ച് വീട്ടുകാർ തന്റെ മനസ്സിന്റെ ത്രാസ് അളന്നപ്പോൾ താൻ പോലും അറിയാതെ തന്റെ മനസ്സ് വ്യതിചലിച്ചു പോയി.”
| 159 |
| 6 | എനിക്ക് അതിനുള്ള കഴിവില്ലെന്നാണോ… ഞാൻ എന്റെ ജീവനെക്കാൾ ഏറെ
Join 🥰
https://t.me/Kambikuttankambistories
മഹാദേവനുമുന്നിൽ കണ്ണടച്ച് കൈകൂപ്പി നിന്നവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിയുന്നു.
കരിഎഴുതാതിരുന്നിട്ട്പോലും അവളുടെ കണ്ണിനു ചുറ്റും കറുപ്പ്പടർന്നിരുന്നു.
പാറിപറന്നമുടിയിഴകൾ എണ്ണതൊടാതെ വരണ്ടിരുന്നു.
അല്പം കഴിഞ് പതിയെ കണ്ണ് തുറന്നവൾ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ചുറ്റും നോക്കി.
താനും മഹാദേവനും നന്ദിയുമല്ലാതെ മറ്റാരും തന്നെ അവിടെ ഇല്ലെന്ന് കണ്ടവൾ നന്ദിയുടെ കാൽചുവട്ടിൽ വെറും നിലത്ത് ചടഞ്ഞിരുന്നുകൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു.
അപ്പോഴുംഅവളുടെ കണ്ണുനീർതോർന്നിരുന്നില്ല.
“എന്തിനാടി….നീ ഇനി മറ്റൊരുത്തന്റെ ജീവിതം കൂടെ ഇല്ലാതാക്കുന്നത് ”
” ചേച്ചി എന്താ ഈ..പറയുന്നത് ഞാൻ എങ്ങനെ? ”
പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ അവളേ തടഞ്ഞുകൊണ്ടവർ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.
“ആരു… നീ ശെരിക്കും ഒന്ന് ആലോചിച്ചു നോക്കിക്കേ അഞ്ചുവർഷം കൂടെ ജീവിച്ചിട്ടും കുട്ടികൾ ഉണ്ടാവാതിരുന്നത് നിന്റെ പ്രശ്നം തന്നെയാണെന്ന എനിക്ക് തോന്നുന്നത്.
കാരണം മറ്റൊരുവളിൽ ജനിച്ചത് നിന്റെ ഭർത്താവിന്റെ കുഞ് തന്നെയാണെന്ന് നിനക്കും അവനും നന്നായിട്ട് അറിയാം അതിനർത്ഥം നിനക്കാണ് പ്രശ്നം എന്നല്ലേ…..”
” ചേച്ചി എന്തൊക്കെയാ ഈ…. പറയുന്നത്?
ശരിയാണ് അവന്റെ കൂടെ ജീവിക്കുമ്പോൾ എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല.
എന്ന് കരുതി എനിക്ക് അതിനുള്ള കഴിവില്ലെന്നാണോ… ഞാൻ എന്റെ ജീവനെക്കാൾ ഏറെ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട് ആ… എനിക്ക്…. ”
പറഞ്ഞു വന്നത് മുഴുവനാക്കാൻ കഴിയാതെയവൾ തളർച്ചയോടെ നെഞ്ച് പൊട്ടുന്ന വേദനയോടെ അരികിലുണ്ടായിരുന്ന ചെയറിലേക്കിരുന്നു.
“നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല മോളേ… നിന്റെ കഴിഞ്ഞ ജീവിതത്തിൽ നിന്ന് നീ ഇറങ്ങിപോരാൻ ഒരുപാട് കാരണങ്ങളുണ്ട് .
പക്ഷേ…. അതിൽ മുൻപന്തിയിൽ നിന്ന കാരണം ഒരു കുഞ്ഞില്ലെന്നത് തന്നെയാണ് അല്ലേ…..”
കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തികൊണ്ടവൾ മുന്നിലിരുന്ന സ്ത്രീയെനോക്കിക്കൊണ്ട് പതിയേമൂളി.
“ഹാ… അതാ പറഞ്ഞത്…
എത്ര ടെസ്റ്റ് നടത്തിയാലും ചിലപ്പോ ഒന്നും കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. വെറുതെ എന്തിനാ നിന്നെ സ്നേഹിച്ചു എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പയ്യന്റെ ജീവിതം കൂടെ നീയായിട്ട് തകർക്കുന്നത്.
ഭാര്യക്കും കുഞ്ഞിനും ഒപ്പം ജീവിക്കണം എന്നത് ഏതൊരാണിന്റെയും ആഗ്രഹമല്ലേ….
അത് നീയായിട്ട് തകർക്കണോ…..
എന്റെ അഭിപ്രായത്തിൽ നീ അവന്റെ കൂടെ ജീവിക്കാൻ ഇറങ്ങി പുറപ്പെടാത്തതാണ് നല്ലത്.
നിന്നെ സ്നേഹിച്ചെന്ന് കരുതി ജീവിതകാലംമുഴുവൻ അവൻ അവന്റെ ജീവിതത്തെ പഴിപ്പറഞ്ഞുജീവിക്കണോ. അവനെന്തായാലും മറ്റൊരാളെ വിവാഹം കഴിച്ചു കുടുംബവും കുട്ടികളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കട്ടെ .
നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക് വെറുതെ എന്തിനാ അവന്റെ ജീവിതം നീയായിട്ട് തകർക്കുന്നത്.”
ശെരിയാണ്…. എന്തിനുവേണ്ടിയാ ഞാൻ മറ്റൊരാളുടെകൂടെ സന്തോഷംഇല്ലാതാക്കുന്നത്. ഒരുപക്ഷേ എല്ലാം എന്റെ പോരായ്മകൊണ്ട് ആണെങ്കിൽ ഞാൻ ആ… പാവത്തിനോട് ചെയ്യുന്ന ചതിയാവില്ലേ അത്.
വിജയിക്കും എന്ന് ഉറപ്പില്ലാത്ത ഒരുപരീക്ഷണം നടത്താൻ വയ്യ…..
കാരണം തോറ്റുപോയാൽ ഇല്ലാതാക്കുന്നത് മറ്റൊരാളുടെ ജീവിതം കൂടെയ
എന്ന് ചിന്തിച്ചുകൊണ്ടവൾ പതിയേ കണ്ണ് തുറന്നുകൊണ്ട് മഹാദേവനേ നോക്കി.
“എന്നും എന്റെ ജീവിതത്തിലെശരിയും തെറ്റുകളുംതീരുമാനിച്ചത് ഇവിടുന്നാ ഇതിനൊരു തീരുമാനമെടുക്കാനും ഞാനിവിടെ എൽപ്പിക്കുവാ …”
എന്ന് പറഞ്ഞുകൊണ്ടവൾ തളർച്ചയോടെ എഴുന്നേറ്റ് കണ്ണടച്ച് കൈകൂപ്പി.
നിറഞ്ഞ ദീപങ്ങൾക്ക് നടുവിൽ ശിരസ്സു തണുപ്പിക്കാൻ ധാരയും സ്വീകരിച്ച്കൊണ്ട് പുഞ്ചിരിയോടെ മഹാദേവൻ അവളേതന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു….
പതിയേ കണ്ണുതുറന്നവൾ ആ… പുഞ്ചിരിയിൽനിന്ന് എന്ത് മനസ്സിലാക്കണം എന്നറിയാതെ കലങ്ങിയ മനസ്സുമായ് പതിയേ തിരികെ നടന്നു…..
അപ്പോഴും മറ്റാരുമറിയാതെ ആ.. പുഞ്ചിരി അവളേ പിന്തുടരുന്നുണ്ടായിരുന്നു
ആദിവിച്ചു….. | 237 |
| 7 | പിറ്റേന്ന് എല്ലാവരും പോകാൻ തയാറെടുക്കുമ്പോൾ അമ്മയ്ക്ക് ഒപ്പം പോകണം എന്ന് വാശിപിടിച്ചു ആരോഹി… അവളുടെ അവസ്ഥയിൽ അൽപം മാറ്റം ആവശ്യമാണ് എന്ന് മനസിലാക്കി ഗംഗാധരൻ അവളെ ഒപ്പം കൂട്ടി.
എല്ലായിപ്പോഴും തന്നെ നോക്കി ഇരുന്നവളിൽ നിന്നും ഇന്നലെ മുതൽ ഉള്ള അവഗണന എന്ത് കൊണ്ടോ ധ്രുവൻ്റെ മനസിൽ ആദ്യമായി ഒരു നോവുണർത്തി…. പോകുമ്പോൾ പോലും അവൾ തന്നെയൊന്ന് നോക്കിയില്ല എന്നു കണ്ടപ്പോൾ ആണ് ഇന്നലെ അവൾക്ക് താൻ നൽകിയ മുറിവ് എത്രത്തോളം വലുതായിരുന്നു എന്ന് അവന് മനസിലായത്…
ദിവസങ്ങൾ കടന്നുപോയി.. മായയെ ഒരിക്കൽ മറ്റൊരു പുരുഷനൊപ്പം ഒരു ഹോട്ടലിൽ വച്ച് കണ്ടപ്പോൾ ധ്രുവന് മനസിലായി താൻ ചതിക്കപ്പെട്ടു എന്നത്… അന്നവൻ ഒരുപാട് കരഞ്ഞു. ആരോഹിയുടെ മനസിനെ നോവിച്ചതിനുള്ള ശിക്ഷയാണ് എന്നവന് മനസിലായി.
പിന്നീട് അങ്ങോട്ട് അവളുടെ ഓർമയിലായി അവൻ്റെ ജീവിതം… അധികം വൈകാതെ അവൻ നാട്ടിലേക്ക് മടങ്ങി…
” ഹ്മ് നീ വന്നത് എന്തായാലും നന്നായി… ആരോഹി മോള് അവളുടെ അപ്പച്ചിയുടെ അടുത്തേക്ക് പോകുവാണ് കുവൈറ്റിലേക്ക്… അതിൻ്റെ കാര്യങ്ങളൊക്കെ ശരിയായി..” ഗംഗാധരൻ പറയുമ്പോൾ സങ്കടമൊ ദേഷ്യമൊ ഒക്കെ തോന്നി ധ്രുവന്.
” അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയൊ… അവൾ എൻ്റെ ഭാര്യയാണ് എങ്ങോട്ട് പോകണം പോകണ്ട എന്ന് ഞാനും കൂടി തീരുമാനിക്കണം.. ” അവൻ പറഞ്ഞത് അയാള് അവൻ്റെ കരണം നോക്കി ഒന്ന് കൊടുത്തു.
” ഇത് നിനക്ക് ഞാൻ മുമ്പേ തരണമായിരുന്നു… ഒരു ഭർത്താവ് വന്നേക്കുന്നു. പോടാ… ” അയാളവനെ മറികടന്ന് മുറിയിലേക്ക് പോയി.
അമ്മായിയുടെ വീട്ടിലേക്കു വേഗത്തിൽ നടന്നു പോവുമ്പോൾ അവൻ്റെ മനസ് നിറയെ അവൾ തന്നെ വിട്ട് എന്നന്നേക്കുമായി പോകുമൊ എന്ന ചിന്തയായിരുന്നു.
അവളുടെ മുറിയിലേക്ക് കയറുമ്പോൾ എന്തിനോ അവൻ്റെ നെഞ്ച് വല്ലാതെ മിടിച്ചു.
“ആരോഹി… ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരിക്കുന്ന ആരോഹിയെ അവൻ വിളിച്ചു.
അവൾ അവനെ നോക്കി, വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
” ആരോഹി ഞാൻ… ചെയ്തതൊക്കെ തെറ്റാ മാപ്പ് തരണം എന്ന് പറയാനെ എനിക്ക് കഴിയൂ… മാപ്പ്. തൊഴുകൈയോടെ അവൻ അവളുടെ മുൻപിൽ നിന്നു.
” ഇനി എന്തിനാ മാപ്പൊക്കെ.. ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവല്ലേ..” അവൾ വിരലുകൾ കൊണ്ട് പറഞ്ഞു.
” ആരോഹി പ്ലീസ് എന്നേ വിട്ടിട്ട് പോവല്ലേ…”
” പോവാം തിരിക്കാനും മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്.. സംസാരിക്കാൻ കഴിയാത്ത എന്നെ എന്തിനാ നിങ്ങൾക്ക്.” ആരോഹി വരിലുകൾ കൊണ്ട് പറഞ്ഞു.
” നീ എൻ്റടുത്ത് നിന്നും വന്ന ശേഷമാണ് നിന്റെ മൗനത്തെ ഞാൻ തിരിച്ചറിഞ്ഞത് സ്നേഹിച്ചത്.. നിനക്ക് വേണ്ടി ഇനി ഞാനുണ്ടാകും.. നിന്റെ ശബ്ദമായി… കാത്തിരിക്കാം ഞാൻ എത്ര കാലം വേണമെങ്കിലും…
ആരോഹിയ്ക്കും ഒരു കാത്തിരിപ്പ് ആവശ്യമായിരുന്നു.. മനസിനേറ്റ മുറിവിനെ കാലം മായ്ച്ചു കളയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ് | 270 |
| 8 | എനിക്ക് ഒരിക്കലും മായേ മറക്കാനൊ നിന്നെ ആ സ്ഥാനത്ത് കാണാനൊ കഴിയില്ല.. അത് ഓർമയിൽ ഇരിക്കട്ടേ…” തൻ്റെ മുന്നിൽ നിന്നും നടന്നകലുന്നവനെ ഹൃദയവേദനയോടെ അവൾ നോക്കി നിന്നു.
അമ്മയോട് എല്ലാം പറയാം… ഇഷ്ടമില്ലാതെ ധ്രുവൻ്റെ ജീവിതത്തിലേക്ക് കടക്കില്ല എന്നവൾ തീരുമാനിച്ചു.
വിവാഹത്തിനായി എത്തിയവരോട് സന്തോഷത്തോടെ സംസാരിച്ചു കൊണ്ട് നിൽകയാണ് സാവിത്രി…
സംസാര ശേഷി ഇല്ല എന്നുള്ള വൈകല്ല്യം കൊണ്ട് തൻ്റെ മോളുടെ വിവാഹം നടക്കാതെ പോകുമോ എന്നുള ആധിയിലായിരൂന്നു അവർ… എല്ലാവരോടും ഏട്ടൻ്റെയും മകൻ്റെയും ഉയർന്ന മനസിനെ വാനോളം പുകഴ്ത്തി മോളുടെ നല്ല ഭാവിയെ ഓർത്ത് സന്തോഷിക്കുന്ന അമ്മയെ കണ്ടപ്പോൾ അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല… ഉള്ളിലെ സങ്കടങ്ങൾ ആരോടും പറയാനോ ഒന്ന് ഉറക്കെ കരയാനൊ ആവാതെ അവൾ മുറിയിലേക്ക് ഓടി.
ഇന്നാണ് ആരോഹിയുടെയും ധ്രുവൻ്റെയും വിവാഹം. അവന് അവസാന നിമിഷം വരെ വിശ്വാസം ഉണ്ടായിരുന്നു അവൻ വിവാഹത്തിൽ നിന്ന് പിൻമാറും എന്ന്…
പക്ഷേ അവൻ്റെ വിശ്വാസത്തെ തകർത്തു കൊണ്ട് സർവ്വാഭരണ വിഭൂഷിതയായി ആരോഹി എത്തി. അവളോട് വല്ലാത്ത ദേഷ്യം തോന്നി അവന്. താലികെട്ടുമ്പോഴും കൈ പിടക്കുമ്പോഴും ഒന്നും അവളുടെ മുഖത്തേക്ക് നോക്കിയില്ലവൻ. അവളും അതേ… അവനെ എങ്ങനെ അഭിമുഖീകരിക്കും എന്നതിൽ ഉപരി അവൻ്റെ വെറുപ്പ് നിറഞ്ഞ മുഖം കാണാൻ അവൾ ആഗ്രഹിച്ചില്ല.
” നിന്നോട് ഞാൻ പറഞ്ഞതല്ലേടി എല്ലാം… എന്നിട്ടും നീ… ഹ്… നീ ഇനി കാണാൻ പോകുന്നതേ ഉള്ളു ഈ ധ്രുവൻ ആരാണെന്ന്… ” ആദ്യരാത്രിയിൽ അവൻ്റെ വാക്കുകൾ അവളുടെ നെഞ്ചിലേക്ക് തറഞ്ഞു കയറി… ഇനിയുള്ള തൻ്റെ ജീവിതം എന്താകും എന്നറിയാതെ അവൾ നിശബ്ദമായി തേങ്ങി.
അധികം താമസിയാതെ അവർ രണ്ടും കൊച്ചിയിലെ അവൻ്റെ. ഫ്ലാളാറ്റിലേക്ക് മാറി… ഒരേവീട്ടിലെ രണ്ട് മുറികളിലായി അവർ ഇരുവരും കഴിഞ്ഞു… ഒരു വാക്കിലൊ നോക്കിലോ ആരോഹി എന്നൊരാൾ കൂടെ ഉണ്ട് എന്ന് അവൻ ഓർക്കാനെ പോയില്ല.
ഓരോ നാൾ കഴിയും തോറും ആരോഹിക്ക് മനസ്സിലായിരുന്നു അവൻ പറഞ്ഞത് പോലെ തന്നെ അവൻ്റെ ജീവിതത്തലൊ മനസിലോ തനിക്ക് ഒരു സ്ഥാനവും ഇല്ലെന്ന്. പലപ്പോഴും തൻ്റെ മുന്നിൽ വച്ച് മായയോടുള്ള പ്രണയ സംഭാഷണങ്ങൾ നടത്താറുണ്ടായിരുന്നു അവൻ.
ദിവസങ്ങൾ വിരസതയോടെ കടന്ന് പോകവേ ഒരു നാൾ… ആരോഹിയുടെ ആകെ ഉള്ള ആശ്വാസം അടുത്തുള്ള ക്ഷേത്രത്തിൽ പോവുക എന്നതായിരുന്നു… എന്നെങ്കിലും ധ്രുവൻ്റെ മനസ് മാറണെ എന്ന പ്രാർത്ഥനയാണ് അവൾക്ക്…
ക്ഷേത്രത്തിൽ നിന്നും പതിവിലും വൈകിയതിനാൽ അവൾ എത്താനും വൈകിയിരുന്നു.. വാതിൽ ലോക്ക് അല്ലാത്തതിനാൽ അവൾ തുറന്നു അകത്തു കയറി.. ചില ദിവസങ്ങളിൽ അവൻ ഉണ്ടാകാറുള്ളത് കൊണ്ട് അവൾക്ക് സംശയമൊന്നും ആദ്യം തോന്നിയില്ല.. അകത്ത് സോഫയിലായി കിടന്ന ഹാൻഡ് ബാഗും നിലത്തെ ഹൈ ഹീൽഡ് ചെരുപ്പും കണ്ടപ്പോൾ അവൾക്ക് എല്ലാം മനസിലായിരുന്നു , തളർച്ചയോടെ അവൾ സോഫയിലേക്ക് ഇരുന്നു…
അകത്തെ മുറിയിൽ നിന്നും കളിചിരികൾ കേൾക്കാം… കണ്ണുകൾ നിറഞ്ഞു തൂവി… സ്വയം പുച്ഛം തോന്നിപോയവൾക്..
മണിക്കൂറുകൾ കടന്നുപോയി ഒടുവിൽ ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു. മായയുടെ തോളിൽ കൈയിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ധ്രുവൻ ഇറങ്ങി വന്നു.
ഹാളിലേ സോഫയിൽ ഇരിക്കുന്ന ആരോഹിയെ കണ്ടതും രണ്ട് പേരും ഒരു നിമിഷം പകച്ചു… ആരോഹി മായയേ നോക്കി അവളുടെ മുഖത്ത് ഒരു പുശ്ചമായിരുന്നു.. സ്വയം തീച്ചൂളയിൽ അകപ്പെട്ട പോലെ തോന്നി ആരോഹിക്ക്. അവൾ ധ്രുവനെയും നോക്കി അവളുടെ മുഖത്ത് നോക്കാതെ നിൽക്കുകയാണ് അവൻ . ആരോഹി വേഗം അവളുടെ മുറിയിലേക്ക് പോയി വാതിലടച്ചു.
സ്വന്തം അവസ്ഥയെ ഓർത്ത് അവൾക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി… ഒന്നുറക്കെ അലറി കരയാൻ അവളതിയായി ആഗ്രഹിച്ചു പോയി…
ഒന്നും ഒരിക്കലും മാറില്ലെന്ന സത്യം അവൾ ഉൾകൊണ്ടിരുന്നു ആ നിമിഷം… കരഞ്ഞ് കരഞ്ഞ് എപ്പഴൊ അവൾ മയങ്ങി പോയി…
വാതിലിൽ തുടരെയുള്ള തട്ട് കേട്ടാണ് അവൻ കണ്ണുകൾ ആയാസപ്പെട്ട് തുറന്നത്… എങ്ങനേയൊ എണീറ്റ് പോയി അവൾ വാതിൽ തുറന്നു.
മുന്നിൽ നിൽക്കുന്നവരെ കണ്ട് ഉള്ളിലെ സങ്കടങ്ങൾ വീണ്ടും അണപൊട്ടി.. അവൾ വേഗം സാവിത്രിയെ ഇറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു
“” എന്താ മോളെ…എന്താ എൻ്റെ കുട്ടി കരയുന്നത്…” അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അമ്മ ചോദിച്ചു.
ഗംഗാധരനും ധ്രുവൻ്റെ അമ്മയും അവളേ സമാധാനിപ്പിച്ചു കൊണ്ടു അടുത്ത് തന്നെ ഉണ്ടായിരുന്നു. ഗംഗാധരൻ മകനെ സൂക്ഷ്മമായി നോക്കി. അവൻ്റെ മുഖഭാവത്തിൽ നിന്നും അയാൾക്ക് ഏകദേശം എല്ലാം മനസ്സിലായിരുന്നു..
അമ്മയും അമ്മാവനും അമ്മായിയും ഒക്കെ വന്നത് ഒരു പരിധിവരെ അവൾക്ക് അൽപം സമാധാനം നൽകിയിരുന്നു.
അവരും ഉള്ളത് കൊണ്ട് രാത്രിയിൽ ധ്രുവൻ്റെ മുറിയിലാണ് ആരോഹിയും കിടന്നത്… അവളെ എന്തെങ്കിലും പറഞ്ഞ് നോവിക്കണം എന്ന് കരുതി ഇരുന്ന ധ്രുവൻ്റെ പ്രതീക്ഷകളെ തെറ്റിച്ച് കൊണ്ട് ആരോഹി ബാൽക്കണിയിൽ ഇറങ്ങി ഡോറടച്ചിരുന്നു…
പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് അവൾ ആ രാത്രി വെളുപ്പിച്ചു.
| 223 |
| 9 | ഞാൻ പൊട്ടിയെ തന്നെ കല്ല്യാണം കഴിച്ച് എൻ്റെ ജീവിതം തുലയ്ക്കണം എന്ന് അച്ഛനെന്താ ഇത്ര നിർബന്ധം… ”
Join 🔥 https://t.me/Kambikuttankambistories
” അച്ഛൻ ഇനി എന്ത് പറഞ്ഞാലും എനിക്ക് ഈ കല്ല്യാണത്തിന് സമ്മതമല്ല… ” ധ്രുവൻ വീണ്ടും അത് തന്നെ പറഞ്ഞു.
” നീ എൻ്റെ മകനാണെങ്കിൽ ഞാൻ പറഞ്ഞതേ നീ അനുസരിക്കൂ.” ഗംഗാധരനും വീറോടെ പറഞ്ഞു.
” ഞാൻ പൊട്ടിയെ തന്നെ കല്ല്യാണം കഴിച്ച് എൻ്റെ ജീവിതം തുലയ്ക്കണം എന്ന് അച്ഛനെന്താ ഇത്ര നിർബന്ധം… ”
” അറിയണോടാ നിനക്ക്.. നീ.. നീ ഒരാള് കാരണമാണ് ആരോഹിമോളുടെ സംസാരശേഷി നഷ്ടമായത്.. അത് മറന്നൊ നീ.. നീ മറക്കും എല്ലാം പക്ഷേ ഞാനൊ നിന്റെ അമ്മയൊ ഒന്നും മറക്കില്ല…” അച്ഛൻ പറഞ്ഞതും ധ്രുവൻ തലകുനിച്ചു നിന്നു.
” എന്താടാ ഇപ്പൊ നിനക്ക് മിണ്ടാട്ടമില്ലേ… ഇതുവരെ ഘോരം ഘോരം പ്രസംഗിക്കുന്നുണ്ടായല്ലൊ… നീ കാരണം അവൾക്ക് നഷ്ടമായത് അവളുടെ ശബ്ദം മാത്രമല്ല അവളുടെ അച്ഛനെയും കൂടിയാണ്…
ധ്രുവൻ്റെ ഓർമകൾ വളരെ കാലത്തിനു പിന്നിലേക്ക് പോയി.
അതൊരു മഴക്കാലമാരുന്നു. തറവാടിൽ നിന്നും അൽപം മാറി ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു… മഴക്കാലമായാൽ നിലയില്ലാ കയം പോലെയാണ് അത്. എത്ര നീന്തൽ അറിയുന്നവർ പോലും തോറ്റു പോകും… അങ്ങനെയാണ് മഹേഷമ്മാവനും…
അന്നൊരു തമാശയ്ക്ക് ആരോഹി പുഴയിൽ കാല് വഴുതി വീണു എന്ന് തമാശയ്ക്ക് പറഞ്ഞതായിരുന്നു. ഒരു പന്ത്രണ്ടുകാരൻ്റെ തമാശ… മകളെ പ്രാണനായിരുന്ന അമ്മാവൻ മുന്നും പിന്നും നോക്കാതെ പുഴയിലേക്ക് ചാടി.. ഒരിക്കലും പ്രതീക്ഷിച്ചില്ല അമ്മാവൻ ചാടിക്കളയും എന്ന്, അമ്മാവൻ ചാടിയതിന് പിറകെ ” അച്ഛാ എന്ന് ഉറക്കെ കരഞ്ഞു വന്ന ആരോഹിയെ ഇന്നും ഓർമ്മയുണ്ട്…
അതിന് ശേഷം അവൻ സംസാരിച്ചിട്ടില്ല. അഛൻ്റെ മരണം നേരിട്ട് കണ്ടതിന്റെ ഷോക്കാണ് എന്നാ ഡോക്ടർ മാർ പറഞ്ഞത്… ചിലപ്പോൾ തിരിച്ചു വരും വരാതെയിരികാം.. ധ്രുവൻ അച്ഛനെയും അമ്മയെയും നോക്കി.
“അച്ഛാ ഞാനറിയാതെ ചെയ്തു പോയൊരു തെറ്റ്.. അതിന് ഞാനെന്റെ ജീവിതം ഇല്ലാതാക്കണമെന്ന് പറയുന്നത് ന്യായമാണൊ… ”
” ജീവിതം ഇല്ലാതെ ആക്കുന്നു എന്ന് ആരാ പറഞ്ഞേ. ആരോഹിയ്ക്ക് സംസാരശേഷി ഇല്ലന്നേ ഉള്ളു… സൗന്ദര്യവും വിദ്യാഭ്യാസവും ഉണ്ട്… പിന്നെ എന്താടാ… ദാ നോക്ക് ധ്രുവാ, നീ അവളെ വിവാഹം കഴിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളും നീയുമായി യാതൊരു ബന്ധവുമില്ല ഉറപ്പിച്ചോ..” അയാൾ അവന് അവസാന താക്കീത് നൽകി അകത്തേക്ക് കയറി പോയ്.
” അമ്മാ…” അവൻ അമ്മയെ ദയനീയമായി നോക്കി.
” ഈ ഒരു കാര്യത്തിൽ ഞാൻ അച്ഛനൊപ്പമാണ്… നിൻ്റച്ഛൻ അമ്മായിയ്ക്കും ആരോഹി മോൾക്കും വാക്ക് കൊടുത്തു ഇനി അത് നടക്കാതിരുന്നാൽ അറിയാലോ… ” അമ്മയും കൈയൊഴിഞ്ഞു.
” ഹലോ മായാ, ഞാൻ എത്രസംസാരിച്ചിട്ടും അച്ഛൻ സമ്മതിക്കുന്നില്ല… ഈ വിവാഹം നടത്തിയേ തീരു എന്നാ ആളുടെ നിലപാട്… ഞാൻ എന്താ ചെയ്യാ..'”
“അപ്പോ അവർക്ക് വേണ്ടി എന്നെ ഒഴിവാക്കുവാണൊ ധ്രുവാ… ” ഫോണിലൂടെ അവളുടെ തേങ്ങൽ കേട്ടു.
‘” മായ പ്ലീസ്.. ഇങ്ങനെ ഒന്നും പറയാതെ… ഇനി ഒരു വഴിയേ ഉള്ളൂ ഒരാൾ വിചാരിച്ചാൽ ഈ വിവാഹം നടക്കാതെ ഇരിക്കും…”
” ആര്”
” ആരോഹി… അവൾക്ക് അല്ലാതെ മറ്റാർക്കും ഇപ്പൊ നമ്മളെ സഹായിക്കാൻ കഴിയില്ല. ഞാൻ അവളോട് സംസാരിക്കുന്നുണ്ട്.
” മ്… അവള് ഇതിന് സമ്മതിക്കുവോ”
” സമ്മതിപ്പിക്കും..”
” മ്… എനിക്ക് നീയേ ഉള്ളു ധ്രുവാ…”
” എനിക്ക് അറിയാം, ഞാനുണ്ട്.” പിന്നീട് അധികം വൈകാതെ ഫോൺ സംഭാഷണം നിലച്ചു.
ദിവസങ്ങൾ കടന്നുപോയി വിവാഹത്തിന് ഇനി അധികം ദിവസങ്ങൾ ഇല്ല. വൈകുന്ന ഓരോ നിമിഷവും ധ്രുവൻ എന്തെങ്കിലും കാരണം ഉണ്ടാക്കി ഇത് മുടക്കം എന്നറിയുന്നതിനാൽ ഗംഗാധരൻ വളരെ വേഗത്തിൽ തന്നെ കരുക്കൾ നീക്കി. അങ്ങനെ ഒരു ദിവസം ധ്രുവൻ ആരോഹിയെ കാണാൻ എത്തി…
അവൾക്ക് ആകെ വല്ലാത്ത ഒരു പരിഭ്രമം തോന്നി. ഓർമവച്ച കാലം മുതൽ മനസിൽ കൊണ്ടു നടക്കുന്നതാണ് ധ്രുവനെ… അവൻ മൂലം അച്ഛനെയും ശബ്ദവും നഷ്ടമായപ്പോഴും മനസിലെ അവൻ്റെ സ്ഥാനം ഒരിക്കലും മാറിയിരുന്നില്ല.
വിവാഹക്കാര്യം അമ്മാവൻ അറിയിക്കുമ്പോൾ അവളുടെ മനസിൽ തൻ്റെ പ്രണയം പൂവണിയാൻ പോകുന്നതിനുള്ള സന്തോഷത്തിൽ തൻ്റെ കുറവിനെയോ അവന് ഇഷ്ടത്തെയോ അവൾ ഓർത്തില്ല. മനസിൽ അവൻ മാത്രം ആയിരുന്നു.
” വിവാഹവും സ്വപ്നം കണ്ട് ഇരിക്കാണൊ നീ… ” പിന്നിൽ നിന്നും അവൻ്റെ സ്വരം കേട്ടതും അവൾ തിരിഞ്ഞ് നോക്കി. അവൻ്റെ ഭാവം എന്തെന്ന് അവൾക്ക് മനസിലായില്ല.
” പറയ് ആരോഹി വിവാഹവും അത് കഴിഞ്ഞുള്ള ജീവിതവും സ്വപ്നം കണ്ടിരിക്കയാണൊ നീ… എങ്കിൽ അതൊന്നും നടക്കാൻ പോകുന്നില്ല അതിനായി നീ ആഗ്രഹിക്കണ്ട… ”
ഒരു നിമിഷം അവളുടെ ഹൃദയം നിന്നു പോയ്…
” മിഴിച്ച് നോക്കണ്ട നീ… എന്നെ വിവാഹം കഴിച്ച് എൻ്റെ കൂടെ ജീവിക്കാൻ എന്ത് യോഗ്യതയാടി നിനക്കുള്ളത്… ദാ നോക്ക്.. ഞാൻ സ്നേഹിക്കുന്ന ഒരുവളുണ്ട്, അവളെയെ വിവാഹം കഴിക്കൂ എന്ന് ഞാൻ അച്ഛനോട് പറഞ്ഞതാ പക്ഷേ അച്ഛന് കടപ്പാടും കോപ്പും ഒക്കെയാണ് വലുത്… അത് കൊണ്ട് നീയായി തന്നെ ഒഴിവായി ഈ വിവാഹത്തിൽ നിന്ന് പിൻമാറിക്കോ. | 202 |
| 10 | എന്തു തന്നെ വാങ്ങി തിന്നാൻ കൊടുത്തിട്ടും പുഷ്ടിപ്പെടാത്ത അവരുടെ ശരീരം ഓർത്തതും പുച്ഛം നിറഞ്ഞയാളിൽ അവരോട്…
പെണ്ണായാൽ അവളെ, ബിന്ദുവിനെ പോലെയാവണം… അവൾ അടുത്ത് നിൽക്കുമ്പോൾ പോലും ശരീരത്തിനൊരു ചൂടും ഉണർവുമാണ്.. ആഞ്ഞു പുൽകി പിടിച്ചു ഞെരിക്കാൻ തോന്നും പലപ്പോഴും…
ആ മനോജിന്റെ ഒരു യോഗം… പക്ഷെ ആ പൊട്ടനവളെ സന്തോഷിപ്പിച്ചു നിർത്താനറിയില്ല.. അല്ലേലും എറിയാനറിയുന്നവന് കമ്പ് കൊടുക്കില്ലല്ലോ ദൈവം..
മോഹനൻ ചിന്തിച്ചിരിയ്ക്കും നേരം തന്നെ ഭുവന ദേഹം കഴുകാനായ് ബാത്ത് റൂമിൽ കയറിയതും മോഹനൻ പിടഞ്ഞെണീറ്റ് അതിരിലേക്ക് ചെന്നു..
ഇരുട്ടു പടർന്ന അതിരിനരികിൽ ചെന്നതും നാലു ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി അതിരിൽ പതുങ്ങി നിൽക്കുന്ന ബിന്ദുവിനരികിലെത്തി അവളെയാകെയൊന്ന് ഞെരിച്ചു ശക്തമായ് പുണർന്നു മോഹനൻ… ഒപ്പം തന്നെ അവളുടെ മുഖമാകെ ചുംബനങ്ങളും നൽകി അതിനൊപ്പം…
ഇന്നാ കയ്യിൽ വെച്ചോ.. എന്താന്നു വെച്ചാൽ ഇഷ്ടത്തിനു വാങ്ങിച്ചോ ട്ടോ… പറയുന്നതിനൊപ്പം ഒന്നു കൂടിയവളെ പുണർന്ന് കുറച്ചു നോട്ടുകൾ അവളുടെ കയ്യിൽ തിരുകി വേഗത്തിൽ തിരികെ നടന്നു അയാൾ…
ചുണ്ടിലൊരു ഗൂഡമായ ചിരിയോടെ വീടിനകത്തേക്ക് നടന്ന ബിന്ദു അലമാരയിൽ നിന്നു തന്റെ പേഴ്സെടുത്ത് മോഹനൻ നൽകിയ പൈസ എണ്ണി അതിലുണ്ടായിരുന്ന പൈസയ്ക്കൊപ്പം വെച്ചു
ആ പേഴ്സുനിറയെ ഉണ്ടായിരുന്നത് പലപ്പോഴായി മോഹനൻ നൽകിയ പണം തന്നെയായിരുന്നു..
ഒന്നമർത്തി കെട്ടി പിടിക്കുന്നതിനും നാലുമ്മ നൽകുന്നതിനുമുള്ള സമ്മതം നൽകിയതിനുള്ള പാരിതോഷികം…. പ്രത്യേകിച്ചു നഷ്ടങ്ങളൊന്നുമില്ലാത്ത ഈ പരിപാടിയിൽ ലാഭം ബിന്ദുവിനു തന്നെയായിരുന്നു…
കാക്കയുടെ വിശപ്പും മാറും പശുവിന്റെ ചെറിച്ചിലും മാറും… അത്ര തന്നെ…. കൂടുതലൊന്നുമില്ല…
അതിലധികമൊരു ശ്രമത്തിനു കഴിഞ്ഞു പോയ വർഷങ്ങളിലൊന്നും മോഹനൻ ശ്രമിച്ചിട്ടില്ല …
അല്ലെങ്കിലും പ്രായമമ്പതു കടന്ന അയാൾക്ക് ഈ പ്രായത്തിൽ ലഭിച്ചൊരു സന്തോഷമാണ് ബിന്ദു..
ഭാര്യയറിയാതെ ചെയ്യുന്ന ഈയൊരു കള്ളത്തരത്തിലൂടെ വല്ലാത്തൊരു സന്തോഷം, കിക്ക് ഇതെല്ലാം കണ്ടെത്തുന്നുണ്ട് മോഹൻ..
ബിന്ദുവിനും ഇതിൽ നഷ്ടങ്ങളൊന്നും ഇല്ല അവളുടെ കാഴ്ചപാടിൽ… തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളിലും വെച്ചെല്ലാം എത്ര പ്രാവശ്യം നമ്മുടെ അനുവാദം പോലും വാങ്ങാതെ ഒരു പരിചയവുമില്ലാത്തവർ ചെയ്തു പോകുന്നൊരു കാര്യം തന്റെ സമ്മതത്തോടെ തനിയ്ക്ക് അറിയുന്നൊരാൾ ചെയ്യുന്നു… ശരീരം മുഴുവനായ് നൽകാതെ തന്നെ ആവശ്യത്തിനുള്ള പണവും ലഭിക്കുന്നു..
എല്ലാം നല്ലതിന്… തെറ്റു ചെയ്യുന്നില്ല എന്ന ബോധത്തിലവരീ ചെയ്യുന്നത് നാളെ വലിയൊരു തെറ്റായ് തീരുമോ… കാത്തിരുന്നു കാണാം നമ്മുക്ക് | 296 |
| 11 | Short Stories
ബിന്ദുവിന്റെ പിന്നാമ്പുറ അഴകിൽ നോക്കിയൊന്ന് മെല്ലെ ചുണ്ടു നനച്ചു മോഹൻ…
Join 👉 https://t.me/Kambikuttankambistories
ഈ മാസമിതു എത്രാമത്തെ സാരിയാ മോഹനേട്ടാ ഇത്..?
എന്തിനാ ഇങ്ങനെ കാണുമ്പോ കാണുമ്പോ തുണികൾ വാങ്ങുന്നത്..? ആവശ്യത്തിനും അതിലേറെയുമുണ്ടല്ലോ എനിയ്ക്ക്…
മോഹനൻ കയ്യിലേക്കു വെച്ച സാരി വിടർത്തി ഭംഗി ആസ്വദിക്കുന്നതിനൊപ്പം തന്നെ ഉറക്കെ അയാളോടു പരാതിയും പറഞ്ഞു ഭുവന.
ഗോൾഡൻ യെല്ലോ കളറിലുള്ള മനോഹരമായൊരു സാരിയായിരുന്നു മോഹനൻ അത്തവണ ഭുവനയ്ക്കായ് വാങ്ങിയത്…
ഇഷ്ടായില്ലേ ഭുവീ… നിനക്കിഷ്ടമുള്ള കളർ ആയതു കൊണ്ടാണ് കണ്ടപ്പോ തന്നെ എടുത്തത്..
പ്രണയത്തോടെ ഭുവനയെ നോക്കി മോഹനൻ ചോദിച്ചതു കേട്ട് ചുവന്നു പോയവളുടെ മുഖം…
ഒരുപാടിഷ്ടായ് മോഹനേട്ടാ എനിക്കിത്.. അല്ലെങ്കിലും മോഹനേട്ടൻ എനിയ്ക്കായ് കൊണ്ടുവരുന്ന എന്തിനെങ്കിലും ഞാനിന്നേ വരെ കുറ്റം പറഞ്ഞിട്ടുണ്ടോ… എന്റെ മനസ്സറിഞ്ഞല്ലേ എന്തും എനിയ്ക്ക് മോഹനേട്ടൻ വാങ്ങി തരാർ..
മോഹനോട് പറയുന്നതിനൊപ്പം ഭുവനയുടെ കണ്ണ് തൊട്ടപ്പുറത്തെ വീട്ടിലേക്കും ഇടയ്ക്കിടെ പായുന്നുണ്ട്…
അവിടെ, അടുത്ത ആ വീടിന്റെ അടുക്കളയോട് ചാരി ഇങ്ങോട്ടു തന്നെ നോക്കുന്ന ബിന്ദുവിനെ അവളറിയാതെ ശ്രദ്ധിച്ചു കൊണ്ടാണ് ഭുവനയുടെ സംസാരമത്രയും…
കയ്യിലെ സാരി വീണ്ടും വീണ്ടും തിരിച്ചും മറിച്ചും നോക്കിയും ഭംഗിവാക്കുകൾ മോഹനോട് പറഞ്ഞും കുറച്ചേറെ സമയമവിടെ തന്നെ നിന്നു ഭുവന…
ഇതിനിടയിൽ മുറ്റം തൂക്കാനായ് ചൂലെടുത്ത് ബിന്ദു പുറത്തേക്കിറങ്ങിയതും ആശിച്ചതു നടന്നതു പോലെയൊന്ന് തിളങ്ങി ഭുവനയുടെ മുഖം
ബിന്ദൂ ദീപം കാട്ടാറായോ..?അതോ നേരത്തെയാണോ മുറ്റം തൂക്കൽ…?
പതിവു കുശലാന്വോഷണം നിറഞ്ഞ ഭുവനയുടെ ചോദ്യത്തിലൊരു ചിരി തെളിഞ്ഞു ബിന്ദുവിൽ ,അതു പ്രതീക്ഷിച്ചിരുന്നുവെന്ന പോൽ…
കുറച്ചു നേരത്തെ തൂക്കാന്ന് കരുതി ചേച്ചീ.. എന്നാൽ വേഗം മേൽകഴുകാലോ… അപ്പടി വിയർപ്പാണെന്നേ ..
ഭുവനയോട് പറഞ്ഞു നിവർന്ന ബിന്ദുവിലാണ് മോഹനന്റെ കണ്ണുകൾ…
ആഹാ… അടിപൊളി സാരിയാണല്ലോ ചേച്ചീ… ഇന്ന് മോഹനേട്ടൻ കൊണ്ടുവന്നതാണോ…?
കയ്യിലെ ചൂൽ മുറ്റത്തേക്കിട്ട് നൈറ്റിയിൽ കൈയൊന്ന് തുടച്ച് ബിന്ദു വേഗം അപ്പുറത്തേക്ക് നടന്നതും അവളെ തന്നെ ശ്രദ്ധിച്ചു നിന്ന മോഹനന്റെ മുഖത്തൊരു വല്ലാത്ത തിളക്കം വന്നു
ഇപ്പോൾ മോഹനേട്ടൻ വന്നപ്പോ കൊണ്ടുവന്നതാ ടീ… നല്ല രസല്ലേ കാണാൻ.. എനിയ്ക്കൊത്തിരി ഇഷ്ടായെടീ…
സാരി ദേഹത്തൊന്ന് വിടർത്തി ഇട്ട ഭംഗി ആസ്വദിച്ച് ഭുവന പറഞ്ഞതിന് ബിന്ദുവൊന്ന് നോക്കി മോഹനെ.. അവളെ തന്നെ നോക്കി നിന്നിരുന്ന അയാളുടെ കണ്ണുകളുമായിടഞ്ഞു അവളുടെ കണ്ണുകൾ..
ചെറിയൊരു പരിഭ്രമത്തോടെ ബിന്ദു മിഴികൾ അയാളിൽ നിന്ന് വെട്ടിച്ചു മാറ്റിയതും മോഹനൻ അവളെ ഭുവന അറിയാതെ നോക്കി നിന്നു…
ബിന്ദുവിനെ കൊതിപ്പിക്കും വിധം ഭുവന സാരിയുടെ ഭംഗിയെ പറ്റിയും മോഹനൻ ഇടയ്ക്കിടെ ഇങ്ങനെ വാങ്ങി തരാറുള്ള
സാധനങ്ങളെ പറ്റിയും അവളോട് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു..
ഇതിനിടയിൽ സാരി നിവർത്തി ഭംഗി നോക്കുന്ന ബിന്ദുവിന്റെ ശരീരത്തിൽ അറിയാതെയെന്നവണ്ണം ഇടയ്ക്കിടെ മോഹനന്റെ കൈ തട്ടുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു ബിന്ദു… അത് തിരിച്ചറിഞ്ഞ മോഹനന്റെ മുഖത്തെ തിളക്കം ഒന്നുകൂടി വർദ്ധിച്ചു..
അല്പസമയം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടക്കുമ്പോ ബിന്ദുവൊരുവശ്യമായ നോട്ടം നൽകി മോഹന്..
എന്റെ മോഹനേട്ടാ… മോഹനേട്ടൻ ഇങ്ങു വന്നേ ഞാനൊന്ന് ഉപ്പും മുളകും ഉഴിഞ്ഞിടട്ടേ നിങ്ങളെ.. ആ ബിന്ദുവിന്റെ കണ്ണേറുണ്ടാവും നിങ്ങൾക്ക്..
പിന്നെ.. നീയൊന്ന് പോയെ ഭുവീ… അവൾക്കതല്ലേ പണി. എന്റേൽ എന്തിരുന്നിട്ടാ അവളെന്നെ കണ്ണുവെക്കുന്നത്..?
ഉള്ളിലെ സന്തോഷമടക്കി ആകാംക്ഷയോടെ തിരക്കി മോഹൻ..
മോഹനേട്ടൻ എന്നോടു കാണിക്കുന്ന സ്നേഹവും ഇഷ്ടവുമൊക്കെ കണ്ട് ആരാണ് എന്റെ മോഹനേട്ടനെ കണ്ണുവെയ്ക്കാത്തതിവിടെ… പെണ്ണുങ്ങളെല്ലാം എപ്പോഴും പറയുന്നത് ഞാനെത്ര കേട്ടിരിക്കുന്നു.. ബിന്ദുവിന്റെ കാര്യം പിന്നെ പറയണോ.. ആ മനോജ് അവൾക്കൊന്നും വാങ്ങി കൊടുക്കില്ല.. പൈസ ചിലവാക്കാൻ മടിയാണവന്.. അവൾക്ക് സത്യം പറഞ്ഞാൽ മനോജിനോട് നല്ല ദേഷ്യാണ്.. ഒപ്പം എന്നോടു അസൂയയും…
ഭുവനയുടെ സംസാരത്തിന് ചിരി മറുപടിയായ് നൽകി അയാൾ ഉമ്മറത്തിരുന്ന് അന്നത്തെ പത്രം മറിച്ചു നോക്കാനെന്ന ഭാവത്തിലിരുന്ന് അപ്പുറത്ത് മുറ്റം തൂക്കുന്ന ബിന്ദുവിനെ ആർക്കും മനസ്സിലാവാത്തൊരു ചിരിയോടെ നോക്കി കൊണ്ടിരുന്നു
നല്ലോണം തടിച്ചുകൊഴുത്ത് ആരും ഇഷ്ടപ്പെടുന്ന ഷേപ്പുള്ള ശരീരമാണ് ബിന്ദുവിന്..
കുനിഞ്ഞു നിന്ന് മുറ്റമടിക്കുന്ന ബിന്ദുവിന്റെ പിന്നാമ്പുറ അഴകിൽ നോക്കിയൊന്ന് മെല്ലെ ചുണ്ടു നനച്ചു മോഹൻ…
അല്പസമയം മുമ്പ് അറിയാതെയെന്നവണ്ണം അവിടെയൊന്ന് തലോടിയ തന്റെ വലം കൈ അയാൾ ചുണ്ടോരം ചേർത്തൊന്ന്…
പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയിൽ കുളിർന്നു പോയയാൾ..
മോഹനൊരു ചായ നൽകി ഭുവനയും മുറ്റം തൂക്കാൻ ഇറങ്ങിയതും അയാളുടെ കണ്ണുകൾ അവളിലൂടൊന്ന് അലഞ്ഞു..
ചലിക്കുന്നൊരസ്ഥിക്കൂടം… അയാൾക്കങ്ങനെയാണ് അവളെ തോന്നിയത്..
| 294 |
| 12 | ARAMEX UAE HIRINGS
*ദുബായിലെ Aramex ലോജിസ്റ്റിക് കമ്പനിയിൽ ജോലി/ വിസിറ്റ് ൾ ഉള്ളവർക്കാണ് ഈ ജോലി*
👉എല്ലാ മേഖലയിലും ഒഴിവുകൾ /കമ്പനി വെബ്സൈറ്റ് അപേക്ഷ സമർപ്പിച്ചാൽ മതി
⭕ *APPLY NOW* 👇
https://www.keraladailyjob.com/2025/04/aramex-careers-dubai-uae-2025-latest.html
*✔️പ്രവാസികൾക് മാക്സിമം ഷെയർ ചെയ്യൂ, പലർക്കും ഉപകരിക്കും* | 267 |
| 13 | തിരിച്ചു ചെല്ലാൻ സ്വന്തമായിട്ടൊരു വീടുപോലുമില്ലായെന്ന തിരിച്ചറിവ് മനസ്സിന് നൽകിയത് വലിയൊരു വേദന മാത്രമാണ്..
ഒടുവിലൊരു ജോലി കണ്ടെത്തി ആരെയും ആശ്രയിക്കാതെ തന്റെ ജീവിതം താൻ മെല്ലെ മുന്നോട്ടു കൊണ്ടു പോവുന്നതിനിടയിലും തിരിച്ചറിയുന്നുണ്ടായിരുന്നു മഹിയേട്ടന്റെ വീട്ടുകാർക്ക് താൻ വെറുമൊരു കറവപ്പശു മാത്രമാണെന്ന് ..
സ്വന്തമായ് ജോലിയും വരുമാനവും ഉള്ളവരാണ് മഹിയേട്ടന്റെ സഹോദരങ്ങൾ പക്ഷെ അവർക്ക് അവരുടെ ആവശ്യങ്ങൾ നടത്താൻ തന്റെ ശബളം വേണമായിരുന്നു..
അമ്മയ്ക്കും ഇവിടുത്തെ വീട്ടു ചിലവുകൾക്ക് തന്റെ ശമ്പളം വേണമായിരുന്നു , ,തനിക്കെന്തെങ്കിലും ആവശ്യങ്ങളുണ്ടോന്നു പോലും ആരും തിരക്കാർ കൂടിയില്ല..
ചിന്തകൾക്ക് ഭാരം കൂടി ഓർമ്മകൾ മനസ്സിനെ കാർന്നുതിന്നാൻ തുടങ്ങിയതും മീര വേഗം സാരി മാറ്റി അടുക്കളയിലേക്ക് നടന്നു.. തന്നെയും കാത്തവിടെ ജോലികൾ ഒരുപാടുണ്ടെന്നവൾക്കറിയാമായിരുന്നു ..
ആരോടും പരാതി പറയാതെ അവയോരോന്നും ചെയ്യുന്നതിനിടയിൽ മഹിയേട്ടന്റെ അമ്മ തന്നെ നോക്കി നിൽക്കുന്നത് മീര കാണുന്നുണ്ടായിരുന്നു
മീരേ..,,
പതിവിലധികം കനത്തോടെ അമ്മയുടെ വിളി വന്നതും അവളവരെ നോക്കി ..
“മീരേ.. എന്താണ് നിന്റെ ഉദ്ദേശം..?
അമ്മ ചോദിച്ചതും മീര അവരുടെ മുഖത്തേക്ക് നോക്കി..
“എനിക്കെന്ത് ഉദ്ദേശമാണമ്മേ ..?
അവൾ മറു ചോദ്യം ഉന്നയിച്ചു
“അല്ല കഴിഞ്ഞ ഒന്നു രണ്ടു മാസമായിട്ട് നിന്റെ ശമ്പളം നീ ഇവിടെ ചിലവാക്കുന്നില്ല ,ഈ വീട്ടിൽ താമസിക്കണമെങ്കിൽ ഇവിടുത്തെ രീതിയ്ക്ക് വേണം .. അതല്ലെങ്കിൽ പടിക്ക് പുറത്താണ് നിന്റെ സ്ഥാനം..
അമ്മ പറഞ്ഞതു കേട്ടതും മീരയുടെ മുഖത്തൊരു പരിഹാസചിരി വിരിഞ്ഞു
“എനിക്കത് അറിയാം അമ്മേ.. അതു കൊണ്ടു തന്നെയാണ് ഞാൻ അത്യാവശ്യമുള്ള പണമെടുത്തിട്ട് ബാക്കി നാളേക്കായ് മാറ്റി വെച്ചത് …
അവൾ പറഞ്ഞതും അമ്മ ദേഷ്യത്തിൽ ഓരോന്നും വിളിച്ചു പറയാൻ തുടങ്ങി മഹിയുടെ മരണം മുതൽ ഇപ്പോൾ അവൾ ജോലിക്ക് പോവുന്നതുവരെയുള്ള കാര്യങ്ങളിൽ അനാവശ്യം ചേർത്തവർ പറയാൻ തുടങ്ങിയതും മീര ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു വാതിൽ വലിച്ചടച്ചു
പിറ്റേന്ന് രാവിലെ തന്റെ വസ്ത്രങ്ങളടങ്ങിയ ബാഗുമെടുത്ത് ആ വീട്ടിൽ നിന്ന് എന്നന്നേക്കുമായ് പടിയിറങ്ങുമ്പോൾ അവളുടെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പോലും പൊടിഞ്ഞില്ല..
മീരയുടെ ഇത്തരമൊരു പ്രവർത്തിയിൽ ഞെട്ടി വീട്ടിലെ മറ്റുള്ളവർ ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു ..
നന്ദനക്കൊപ്പം എംഡിയുടെ ക്യാമ്പിനിൽ ദേവനുമുമ്പിൽ നിൽക്കുമ്പോൾ പതറാതെ മീര ദേവന്റെ മുഖത്തേക്ക് നോക്കി
“ഒരിക്കൽ എല്ലാവരെയും ഉപേക്ഷിച്ച് സ്വന്തം ജീവിതം നോക്കി ഇറങ്ങി വന്നവളാണ് ഞാൻ, ഒടുവിൽ ഒന്നുമില്ലാതെ ആരുമില്ലാതെ പെരുവഴിയിൽ ഒറ്റപ്പെട്ടു പോയ്..
ഇനിയൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കണമെങ്കിൽ എനിക്കൊരു പാട് ആലോചിക്കണം അതിനുള്ള സാവകാശം സാറെനിക്ക് തരുകയാണെങ്കിൽ ….
മീര പറഞ്ഞതും ദേവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു പുതിയ പ്രതീക്ഷയുടെ… | 387 |
| 14 | ഒന്നു രണ്ടു മാസമായിട്ട് നിന്റെ ശമ്പളം നീ ഇവിടെ ചിലവാക്കുന്നില്ല ,ഈ വീട്ടിൽ താമസിക്കണമെങ്കിൽ ഇവിടുത്തെ രീതിയ്ക്ക് വേണം
https://t.me/Kambikuttankambistories
https://t.me/Kambikuttankambistories
“മീരാ.. ജീവിതത്തിൽ തീരെ പ്രതീക്ഷിക്കാതെ ഒറ്റയ്ക്കായ് പോയവരാണ് താനും ഞാനുമെല്ലാം ..
“ഇപ്പോഴെനിക്ക് വീണ്ടുമെന്റെ ജീവിതം ഒന്നൂടെ തുടങ്ങണമെന്നുണ്ട്, ആ ജീവിതത്തിൽ എന്റെ പാതിയായ് താൻ വേണമെന്നും ..സമ്മതമാണോ തനിക്ക് ..?
തീരെ പ്രതീക്ഷിക്കാതെ ദേവൻ ചോദിച്ചതും മീരയാകെ പതറിപോയ്..
ഏ.സി മുറിയായിട്ടു കൂടി അവളാകെ വിയർത്തു ..
ഒന്നും പറയാതെ ദേവനുമുമ്പിൽ നിന്നിറങ്ങി നന്ദനയോട് കാര്യങ്ങൾ പറയുമ്പോഴും അവൾ വിറയ്ക്കുന്നുണ്ടായിരുന്നു ..
“എന്നാലും നന്ദനേ ദേവൻ സാറിനെന്നോട് ഇങ്ങനെ ഒരിഷ്ട്ടം ഉണ്ടെന്ന് ഞാൻ കരുതീല ..
“എനിക്കതെപ്പോഴേ തോന്നിയിരുന്നു മീരാ..
” നല്ലവനാണ് ദേവൻ സാർ.. നിന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും നിങ്ങളുടെ വിവാഹം.. നീ സമ്മതിക്കെ ടീ ..
നന്ദന പറഞ്ഞതു കേട്ടതും മീര തന്റെ പ്രശ്നങ്ങളോരോന്നായ് വീണ്ടും അവൾക്ക് മുമ്പിൽ നിരത്തിയതും അവൾ ദേഷ്യത്തിൽ മീരയെ നോക്കി ..
“മനുഷ്യന്മാരായാൽ ഇടയ്ക്കെങ്കിലും മനുഷ്യരെ പോലെ ജീവിതം ആസ്വദിക്കണം മീരാ ..
അല്ലാതെ നിന്നെ പോലെ എപ്പോഴും വീടും ഓഫീസും മാത്രമായി ജീവിതം ജീവിച്ച് തീർക്കരുത് ..
“ഇടയ്ക്കെങ്കിലും അവനവനു വേണ്ടി ജീവിക്കണം ,മറ്റുള്ളവർക്ക് വേണ്ടി ബലിയാടാവാതെ ..
നന്ദന മീരയെ നോക്കി ദേഷ്യത്തിൽ പറഞ്ഞിട്ടും മീര ഒന്നും മിണ്ടാതെ അവ ളെ തന്നെനോക്കി നിന്നു .
പിന്നീടവൾക്കൊരു നേർത്ത പുഞ്ചിരി നൽകി മീര നന്ദനയെ മറികടന്ന് തന്റെ ബാഗുമെടുത്ത് ഓഫീസിനു പുറത്തേക്ക് നടന്നു..
എംഡിയുടെ ക്യാമ്പിനിലിരുന്നപ്പോഴും ദേവൻ തന്നെ കണ്ണെടുക്കാതെ നോക്കുന്നത് പുറത്തേക്ക് നടക്കുന്നതിനിടയിലുംമീര കാണുന്നുണ്ടായിരുന്നു ..
എന്തിനെന്നറിയാതെ അപ്പോഴവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു വന്നു
“ചേച്ചീ.. ഞാൻ പറഞ്ഞ ചുരിദാർ വാങ്ങിയോ ..?
ബസ്സിറങ്ങി വീടിന്റെ പടി കടന്നകത്തേയ്ക്ക് കാൽ വെച്ചതും മീന അവൾക്കടുത്തേക്ക് വന്നു ..
മീരയുടെ കയ്യിൽ കവറുകളൊന്നും കാണാതെ വന്നതും മീന ദേഷ്യത്തിൽ മീരയെ നോക്കി ..
“ചേച്ചി.. ഞാനെത്ര പ്രാവശ്യമായ് ചേച്ചിയോടു പറയുന്നുഎനിക്കൊരു പുതിയ മോഡൽ ചുരിദാർ വാങ്ങി തരാൻ ..
“എന്റെ ഓഫീസിലെ എല്ലാവരും ഇട്ടോണ്ടു വരുന്ന ഡ്രസ് കാണണം … ഞാൻ മാത്രമാണ് ഒന്നും ഇല്ലാതെ..
“ചേച്ചിക്ക് ഇന്ന് ശമ്പളം കിട്ടുന്ന ദിവസമല്ലേ..? എന്നിട്ടെന്താ വാങ്ങാത്തത് ..?
മീന ദേഷ്യത്തോടെ മീരയോട് ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ വീടിനകത്തേക്ക് നടന്നു ..
ഉമ്മറത്തവളെയും കാത്തെന്ന പോലെ നിൽക്കുന്ന അമ്മയുടെയും അനിയന്റെയും മുഖം കണ്ടതും അവളുടെ മുഖത്തെ ചിരി മാഞ്ഞു
“നീ ഞാൻ പറഞ്ഞ സാധനങ്ങളൊന്നും വാങ്ങീലേ മീരേ..?
അമ്മ ദേഷ്യത്തിൽ ചോദിച്ചതിനും മീര മറുപടി ഒന്നും പറയാതെ അനിയന്റെ മുഖത്തേക്ക് നോക്കി, അവനെന്താണ് പറയാനുള്ളതെന്നറിയാൻ
“ചേച്ചീ എനിക്ക് ബൈക്കിന്റെ തിരിച്ചടവിനുള്ള പൈസ …
മീരയുടെ നോട്ടം തന്റെ മുഖത്തെത്തിയതും മാധവ് പറഞ്ഞു വന്നത് പൂർത്തിയാക്കാതെ അവളുടെ മുഖത്തേക്ക് നിന്നു..
മീര അവനെയൊന്നു കൂടി നോക്കി ഒന്നും മിണ്ടാതെ തന്റെ മുറിക്കുള്ളിലേക്ക് നടന്നു.. തന്റെ നിറമിഴികൾ അവർ കാണരുതെന്ന വാശിയോടെ …
തന്റേതെന്ന് കരുതി താൻ സ്നേഹിച്ചവർക്കെല്ലാം ആവശ്യം തന്റെ പണം മാത്രമായിരുന്നെന്ന തിരിച്ചറിവിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..
മഹിയേട്ടന്റെ കൈ പിടിച്ച് ഈ വീട്ടിലെ മരുമകളായ് താൻ വന്നു കയറിയത് തന്റെ കുടുംബത്തെ പൂർണ്ണമായും ഉപേക്ഷിച്ചു കൊണ്ടായിരുന്നു .
സമ്പത്തുകൊണ്ടും പാരമ്പര്യം കൊണ്ടും തന്റെ വീട്ടുകാർ മഹിയേട്ടന്റെ വീട്ടുക്കാരെക്കാൾ ഉയർന്നവരായതിനാൽ താനും മഹിയേട്ടനും തമ്മിലുള്ള ബന്ധത്തെ തന്റെ വീട്ടുകാർ എതിർത്തു.
ഒടുവിൽ എല്ലാവരെയും ഉപേക്ഷിച്ച് മഹിയേട്ടന്റെ മാത്രമായ് തീർന്നപ്പോൾ സന്തോഷമായിരുന്നു മനസ്സ നിറയെ .. ആഗ്രഹിച്ച, മോഹിച്ച ജീവിതം സ്വന്തമായ സന്തോഷം..
മഹിയേട്ടന്റെ അമ്മയ്ക്കും അനിയനും അനിയത്തിക്കും ഇഷ്ട്ടമായിരുന്നു തന്നെ .. അതു കൊണ്ടു തന്നെ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചതിൽ ഒരിക്കലും കുറ്റബോധവും സങ്കടവും തോന്നിയില്ല ..
സ്വപ്ന തുല്യമായിരുന്നു ജീവിതം മൂന്നു വർഷം മുമ്പുവരെ ..
വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുന്നേ ഒരപകടത്തിൽ മഹിയേട്ടൻ തന്നെ തനിച്ചാക്കി പോയതും ഒരു മരവിപ്പായി മനസ്സിലാകെ
ആദ്യമെല്ലാം സ്നേഹത്തോടെ തന്നോടു പെരുമാറിയിരുന്ന മഹിയേട്ടന്റെ അമ്മ പിന്നീടെപ്പോഴെല്ലാമോ തന്നെ കുറ്റപ്പെടുത്താൻ തുടങ്ങി ..
മഹിയേട്ടൻ മരിച്ചത് തന്റെ ദോഷം കൊണ്ടാണെന്ന് അമ്മ പറഞ്ഞതും തകർന്നു പോയി താൻ..
ജീവിതം മുമ്പിലൊരു ചോദ്യചിഹ്നമായ് മാറുന്നത് പിന്നീടു തിരിച്ചറിഞ്ഞപ്പോൾ പതറി തുടങ്ങിയിരുന്നു താൻ..
| 339 |
| 15 | പക്ഷെ ധനയ് അവളെ വിടുന്ന ലക്ഷണം ഇല്ലായിരുന്നു. “ഒരു പതിനഞ്ചു മിനിറ്റ് കൂടി അവീ..!! പിന്നെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല. അവൻ അവളുടെ കൈ വിട്ടില്ല.
അവന്റെ നിർവന്ധത്തിന് നിന്ന് കൊടുത്ത് അവൾ നിസ്സഹായത്തോടെ ചോദിച്ചു “എന്താ ധനയ് ഇങ്ങിനെ…???!”
അവളുടെ നിസ്സഹായ മുഖം കണ്ടതോടെ അവനവളുടെ കൈ വിട്ടു കൊണ്ടു പറഞ്ഞു “എന്നാൽ അവി പൊയ്ക്കോളൂ.
ഞാൻ നിർബന്ധിക്കുന്നില്ല. അല്ലേലും പണ്ടും എന്റെ കൂടെ ചിലവഴിക്കാൻ നിനക്ക് സമയം കുറവാണല്ലോ, അല്ലേ..?” അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
“ശരി.. എന്നാൽ ഒരു പത്തു മിനിറ്റ് കൂടി ചിലവഴിക്കാം. ഇനി ആ പരാതി വേണ്ടാ.” അവൾ പറഞ്ഞു.
അവൻ രണ്ടാമത്തെ പെഗ് ഒഴിച്ചു. ഇത്തവണ രണ്ടു പേർക്കും കൂടിയായി രണ്ടു ഗ്ലാസിലായാണ് ഒഴിച്ചത്. സോഡ ഒഴിച്ചു മിക്സ് ആക്കി അവളുടെ കയ്യിൽ കൊടുത്തു. നീ ഇതങ്ങോട്ട് പിടിപ്പിക്കൂ. നിന്റെ എല്ലാ പ്രശ്നവും ശരി ആവും. അവനവളുടെ കയ്യിലേക്ക് ഗ്ലാസ് നിർബന്ധിച്ചു കൊടുത്തു.
അവനെ ആദ്യമൊന്നു അവൾ നോക്കി, പിന്നെ ഗ്ലാസ് വാങ്ങി ഒരൊറ്റ വലിക്കു മുഴുവൻ കുടിച്ചു ഗ്ലാസ് ടേബിളിൽ ശക്തിയോടെ വെച്ചു.
അവൾ വീണ്ടും ജനവാതിലിനു അടുത്തേക്ക്
നടന്നു. ധനയ് അവളുടെ പിന്നിലൂടെ കൈ ചുറ്റി തോളിൽ താടി വെച്ചു അവൾക്കൊപ്പം പുറത്തേക്കു നോക്കി നിന്നു.
സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു. ജോലികൾ കഴിഞ്ഞു എല്ലാവരും വീട്ടിലേക്കു പോകുന്ന റോഡിലെ തിരക്ക് ആ ജന വാതിലിനുള്ളിലൂടെ അവർക്കു കാണാമായിരുന്നു.
ധനയ്.. നമ്മൾ എന്നോ പിരിഞ്ഞതാണ്. എങ്കിലും പലപ്പോഴും എനിക്ക് തോന്നാറുണ്ട് യോജിച്ചു പോവാത്ത ഒരു ബന്ധം തുടരുന്നതിനേക്കാൾ നല്ലത് ആരെയും വിവാഹം കഴിക്കാതെ ഒറ്റക്ക് കഴിയുന്നത് തന്നെയാണ്.
അത് ധനയിന്റെ കാര്യത്തിലായാലും എന്റെ ഭർത്താവ് അമേയിന്റെ കാര്യത്തിൽ ആയാലും.
വർഷം ഇത്ര ആയിട്ടും പലപ്പോഴും എനിക്ക് തോന്നാറുണ്ട് ആ സ്ഥിരം ക്ളീഷേ ഡയലോഗ് ” അമേയിന് എന്നെക്കാൾ വലുത് പണവും മറ്റു സ്ത്രീകളും ആണെന്നുള്ളത്”.
മനസ്സ് കൊണ്ട് പങ്കാളിയെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആ ജീവിതം അർത്ഥമില്ലാത്ത ജീവിതമാണ് ധനയ്.
പണ്ട് ആരോ പറഞ്ഞ പോലെ 26 ആം വയസിൽ മരിച്ചു ഞാനൊക്കെ, ഇനി 66 ഇൽ കുഴിച്ചിട്ടാൽ മതി. അത് വരെ ആർക്കോ വേണ്ടിയുള്ള ജീവിതമാണിതെല്ലാം.
അവനവളുടെ വായ അവന്റെ കൈ കൊണ്ട് പൊത്തി. അവൻ നിന്നെ സ്നേഹിച്ചില്ലേലും ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ അവീ.
അത് എന്നും അങ്ങിനെ തന്നെ ഉണ്ടാകും.
അവളവന്റെ ചുമലിലേക്ക് തല ചായ്ച്ചു കൊണ്ട് ചോദിച്ചു. “ധനയ്… നീയെന്താ എന്നെ ഒരിക്കൽ പോലും വെറുക്കാത്തത്..???”
അവനവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു “ഞാൻ ഒരുപാട് സ്നേഹിച്ചയാളെ എനിക്കെങ്ങിനെ മറക്കാൻ കഴിയാനാണ് അവീ…??”
പലപ്പോഴും എനിക്ക് എന്നെ തന്നെ മനസിലാവുന്നില്ല ധനയ്. ആർക്കോ വേണ്ടിയൊരു ജീവിതം ജീവിച്ചു തീർക്കുന്നു.
ഒരു അർത്ഥവുമില്ലാത്ത ജീവിതമായി പോയി എന്നൊക്കെ തോന്നാറുണ്ട്. ഒരു പക്ഷേ ഇനി നമ്മൾ ഇങ്ങിനെ ഒരു കണ്ടു മുട്ടൽ ഉണ്ടാവുമോ എന്നെനിക്കറിയില്ല.
എന്നു കരുതി നീയെന്നും എന്റെ മനസ്സിൽ ഉണ്ടാവും ധനയ്. നിന്നെ ഞാൻ സ്നേഹിച്ച പോലെ വേറെ ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്ന സത്യം മാത്രമേ എനിക്കറിയൂ.
അവനവളെ ചേർത്തു പിടിച്ചു “എനിക്കറിയാം അവീ… എനിക്കറിയാം.. എല്ലാം എനിക്ക് മനസിലാവും.”
അത് പറഞ്ഞു അവനവളുടെ നെറ്റിയിൽ ഒരിക്കൽ കൂടി ചുംബിച്ചു.
അവർ എത്ര സമയം അതേ നിൽപ്പ് നിന്നെന്നു അറിയില്ല. കുറേ സമയത്തിന് ശേഷം പോകാൻ നേരം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ. അറിയില്ല ഇപ്പോളും ധനയ്ക്ക്. | 376 |
| 16 | അവനവളുടെ വായ അവന്റെ കൈ കൊണ്ട് പൊത്തി. അവൻ നിന്നെ സ്നേഹിച്ചില്ലേലും ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ അവീ.
വി സ്കി യുടെ ഗ്ലാസിൽ രണ്ടാമത്തെ പെഗിൽ ഐസ് ഇടുമ്പോളാണ് ഹോട്ടലിന്റെ വാതിൽ മുട്ടുന്ന ശബ്ദം ധനയ് കേൾക്കുന്നത്.
അവൻ ചെന്നു വാതിൽ തുറന്നു. പ്രതീക്ഷിച്ച പോലെ തന്നെ അവികയാണ്. ബ്ലാക്ക് ടോപ്പും നീല ജീൻസുമായിരുന്നു അവളുടെ വേഷം.
നീണ്ട തലമുടി രണ്ടു സൈഡിലേക്കും അഴിച്ചിട്ടിരിക്കുന്നു. വലിയ കണ്ണുകൾ വാലിട്ടെഴുതിയിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ അവനവളെ കുറച്ചു നേരം നോക്കി നിന്നു പോയി. അവൾ കണ്ണുകൾ കൊണ്ട് “എന്താ അന്തം വിട്ടു നിൽക്കുന്നെ” എന്ന ഭാവത്തിൽ നോക്കിയപ്പോൾ അവനവളെ അകത്തേക്ക് ക്ഷണിച്ചു.
“അവികയ്ക്ക് ഹോട്ടൽ കണ്ടു പിടിക്കാൻ ബുദ്ധി മുട്ടിയോ..??” ധനയ് ചോദിച്ചു.
“ദുബായിൽ ആറ് വർഷമായി ജീവിക്കുന്ന എന്നോടാണോ ധനയ് ഈ ചോദിക്കുന്നെ..?” അവിക ചോദിച്ചു.
ആ മറുപടിക്ക് അവനൊന്നു ചിരിക്കുക മാത്രം ചെയ്തു. റൂമിലേക്ക് കയറി അവൾ ബെഡിൽ ഇരുന്നു.
“ഇന്ന് ഇങ്ങിനെയൊരു കൂടി കാഴ്ച ധനയ് പ്രതീക്ഷിച്ചിരുന്നോ..??” തോളിലെ ബാഗ് ബെഡിൽ വെച്ച് കൊണ്ടവൾ ചോദിച്ചു.
“ഇന്നെന്നല്ല അവിക.. എന്നെങ്കിലുമൊരു ദിവസം നമ്മൾ ഇങ്ങിനെ കാണുമെന്നു എനിക്കുറപ്പുണ്ടായിരുന്നു”. ധനയ് വളരെ ആത്മ വിശ്വാസത്തോടെയാണ് ആ മറുപടി പറഞ്ഞത്.
“നീ നന്നായി തടിച്ചുട്ടോ. പണ്ടത്തെ ആ മെലിഞ്ഞ കോലം എല്ലാം മാറി പോയി”. ധനയ് അവളെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
“കാലം മാറുമ്പോൾ ആളുകളും മാറണ്ടേ ധനയ്.?” അവൾ മറുപടി കൊടുത്തു.
“ഒരു പെഗ് ഒഴിക്കട്ടെ..??” ധനയ് ചോദിച്ചു.
“ഹേയ് വേണ്ടാ ധനയ്. ഞാൻ എന്നോ അതെല്ലാം നിർത്തി. കറക്റ്റായി പറഞ്ഞാൽ മറ്റൊരാളുടെ ഭാര്യ ആയതിനു ശേഷം എന്ന് വേണമെങ്കിൽ പറയാം”
ധനയ് അവന്റെ ഗ്ലാസ് കയ്യിലെടുത്തു ഒരു സിപ് കുടിച്ചു അവൻ ജനലിന്റെ അരികിൽ പോയി നിന്നും പുറത്തേക്കു നോക്കി നിന്നു.
അവിക ബെഡിൽ നിന്നും എണീറ്റു അവന് അരികിൽ വന്നു നിന്ന് അവളും പുറത്തേക്കു നോക്കി നിന്നു.
“കാലം എത്ര പെട്ടെന്നാണ് അല്ലേ അവിക പോയത്.?? നിന്നെ എനിക്ക് നഷ്ടപെട്ടിട്ടു 10 വർഷം കഴിഞ്ഞിരിക്കുന്നു. എന്റെ 26 ആം വയസിൽ നമ്മൾ പിരിഞ്ഞതാണ്.
പിന്നെ നീണ്ട പത്തു വർഷം. ജീവിതത്തിൽ പല പെൺകുട്ടികളെയും ഞാൻ പിന്നീട് കണ്ടു മുട്ടി. പക്ഷേ അവർക്കാർക്കും എന്റെ മനസ്സിൽ അവികക്ക് പകരമാവാൻ കഴിഞ്ഞില്ല.
അതെന്തു കൊണ്ടാണെന്ന് ഞാൻ പല തവണ ചിന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് അതെനിക്ക്..!” ധനയ് ആ പെഗ് മുഴുവൻ വലിച്ചു കുടിച്ചു.
“ജീവിതം പലപ്പോഴും അങ്ങിനെയാണ് ധനയ്. കയ്യിൽ ഉള്ളപ്പോൾ പലപ്പോഴും നമ്മൾക്ക് ഒന്നിന്റെയും വില മനസിലാവില്ല. എല്ലാം നഷ്ടപെടുമ്പോളെ ആ വില മനസിലാവു.
അപ്പോളേക്കും ജീവിതം ഒരുപാട് മുന്നോട്ടു പോയിരിക്കും. പിന്നെ എല്ലാം ഓർമ്മകൾ മാത്രമാണ്. ഇപ്പോൾ ഞാനും ധനയ്ക്ക് ഒരു ഓർമ മാത്രമാണ്. ശരിയല്ലേ ധനയ്..?? അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അങ്ങിനെയല്ല അവിക. എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു അന്ന് നിന്നെ ഒഴിവാക്കാൻ.
നിനക്കറിയാലോ ഭയങ്കര ഓർത്തഡോക്സ് ഫാമിലി ആണ് എന്റേത്. ഇപ്പോളും വിശ്വാസങ്ങളിൽ മുറുകെ പിരിച്ചിരിക്കുന്ന ആളുകൾ. നീയും അന്ന് അത് അംഗീകരിച്ചതാണ്.
നിന്റെ വീട്ടുകാരെ വെറുപ്പിച്ചു എന്റെ കൂടെ ഇറങ്ങി വരാൻ നിനക്ക് ധൈര്യമില്ല എന്ന് നീ പല തവണ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അപ്പോൾ രണ്ടാളെയും കുറ്റം പറയാൻ പറ്റില്ല. നമ്മൾ രണ്ടു പേരും അറിഞ്ഞു കൊണ്ട് പിരിഞ്ഞതാണ്.
അവളുടെ മറുപടി മൗനമായിരുന്നു. അവൾ വീണ്ടും പുറത്തേക്കു നോക്കി നിന്നു. ദുബായ് മെട്രോ ട്രെയിൻ ചീറി പാഞ്ഞു പോകുന്നത് ആ ജനവാതിലിലൂടെ നോക്കിയാൽ കാണാമായിരുന്നു.
അറിയാതെ അവളവന്റെ തോളിലേക്ക് ചാഞ്ഞു. “നമ്മൾ എന്തിനാ ധനയ് ഈ ജന്മത്തിൽ കണ്ടു മുട്ടിയത്..??? എന്നിൽ നിന്നൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്ന് ധനയ്ക്ക് അറിയാവുന്നതല്ലേ. എന്നിട്ടും എന്തെ നമ്മൾ അടുത്തേ.??”
അത് കേട്ടപ്പോൾ അവനവളുടെ മുഖത്തേക്ക് ആദ്യമായി കാണുന്ന പോലെ നോക്കി. എന്നിട്ടു അവനവളുടെ ഇടതു തോളിൽ കൈ വെച്ച് അവളെ ചേർത്തു പിടിച്ചു. “എനിക്കറിയില്ല അവിക. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു. അന്നും ഇന്നും എന്നും..!”
എന്റെ മരണം വരെ അതുണ്ടാവും. എന്റെ നെഞ്ചോടു നിന്നെ ചേർത്തു നിർത്തിയ ഇത് പോലത്തെ എത്രയോ രാത്രികൾ ഞാൻ പണ്ട് സ്വപ്നം കണ്ടിരിക്കുന്നു. അതു പറഞ്ഞു അവനവളുടെ നെറ്റിയിൽ ചുംബിച്ചു.
“വേണ്ടാ.. ധനയ്.. എനിക്ക് പറ്റില്ല..!” ഞാൻ പോകട്ടെ.. ഒന്ന് കാണണം എന്ന് മാത്രമേ വിചാരിച്ചിരുന്നുള്ളു. കണ്ടു.. ഇനി തിരിച്ചു പോകട്ടെ”. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈ പിടിച്ചു.
“അവികാ.. കുറച്ചു സമയം കൂടി എന്റെ ചില വഴിക്കൂ.. ഇനി നമ്മൾ ഒരിക്കലും കണ്ടു മുട്ടിയെന്നു വരില്ല”
“വേണ്ടാ ധനയ്.. എനിക്ക് പോണം. നമ്മൾ കൂടുതൽ സമയം ചിലവഴിക്കും തോറും ഞാൻ വീണ്ടും പഴയ അവിയായി മാറി പോകും. അത് വേണ്ടാ” അവൾ പറഞ്ഞു.
| 320 |
| 17 | _🔗ABC GROUP NEW JOBS🔗
_📌ദുബായിൽ എബിസി ബിൽഡിംഗ് കൺസ്ട്രക്ഷൻ ഗ്രൂപ്പിൽ ജോലി അവസരങ്ങൾ_
Available Vacancies
* Logistic Coordinator
* Document Controller
* Store In-Charge
* Time Keeper
* Tower Crane Operator
* Rigger
🔗രണ്ടു മണിക്കൂർ മുമ്പ് വന്ന ഒഴിവുകൾ, 6000 ദിർഹം മുതൽ ശമ്പളം
*💥APPLY NOW💥*
https://www.keraladailyjob.com/2025/02/ancient-builders-constructions-llc.html
*✔️പ്രവാസികൾക് മാക്സിമം ഷെയർ ചെയ്യൂ, പലർക്കും ഉപകരിക്കും* | 267 |
| 18 | അവളും ജഗന്നാഥനും ഒരുമിച്ച് തന്നെ പറഞ്ഞിരുന്നു പറ്റില്ല എന്ന് പക്ഷേ അത് ജയേഷന്റെ ഉള്ളിൽ കടുത്ത വിരോധം ഉണ്ടാക്കി ഒരു ദിവസം ജോലി കഴിഞ്ഞ് വരുന്നവളെ പിടിച്ചു കയറ്റി കൊണ്ടുപോകാൻ നോക്കി. അത് കണ്ടായിരുന്നു അങ്ങോട്ടേക്ക് അജയൻ വന്നത്.. അവന്റെ കയ്യിൽ നിന്ന് ജയേഷിന് കണക്കിന് കിട്ടി …
ഇനിയും തനിയെ വിട്ടാൽ ഒരുപക്ഷേ ജയേഷ് വരാമെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ട് അയാൾ തന്നെ കൊണ്ടു വിടാം എന്ന് പറഞ്ഞ് അജയൻ അവളെ കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ട് വിട്ടു… പോകാൻ നിൽക്കുന്ന അജയനോട് ജഗനാഥൻ ഒന്ന് കാണണം സംസാരിക്കണം എന്ന് പറഞ്ഞു…
അജയനോട് മാപ്പ് ചോദിക്കാനായിരുന്നു ജഗനാഥൻ കാണണം എന്ന് പറഞ്ഞത് പണ്ട് അറിയാതെ ചെയ്തുകൂട്ടിയതിനൊക്കെ മാപ്പ് പറഞ്ഞു അജയനോട്…..
അജയന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല ഇപ്പോൾ ആ സ്ഥാനത്ത് കണ്ട് മാപ്പ് പറയുകയാണ് എന്ന് പറഞ്ഞതും അജയൻ അത് കേൾക്കാത്ത പാവത്തിൽ നിന്നും അയാളോടുള്ള അജയന്റെ മനസ്സിലെ വിരോധം അത്ര പെട്ടെന്നൊന്നും തീരുന്നതായിരുന്നില്ല…
മകന്റെ കുടിലതയ്ക്ക് മുന്നിൽ പെട്ടുപോയ ഒരു പാവം അച്ഛനായിരുന്നു ജഗന്നാഥൻ.
അതിൽ അജയന്റെ അച്ഛനും പാത്രമായി എന്ന് മാത്രം..
“”” എല്ലാം ക്ഷമിക്കാൻ ഞാൻ തയ്യാറാണ് പക്ഷേ ഇവളെ എനിക്ക് വിവാഹം കഴിച്ച് തരാമോ??? എന്ന് അജയൻ ചോദിച്ചപ്പോൾ ജഗനാഥനും തുളസിയും ഒരുപോലെ ഞെട്ടിയിരുന്നു….
“”‘ സമ്മതമാണ്””
എന്ന് ജഗന്നാഥൻ പറഞ്ഞതും തുളസി നിറഞ്ഞ കണ്ണുകളുടെ അയാളെ നോക്കി അജയൻ ചിരിയോടെ പുറത്തേക്ക് ഇറങ്ങി..
“” ജയേഷ് കൊണ്ടുവരുന്ന ഏതെങ്കിലും ഒരു ദുഷ്ടന്റെ കൂടെ അയാളുടെ പാർട്ടിയായി കഴിയുന്നതിനേക്കാൾ എന്റെ ഭാര്യയായി കഴിയുന്നതല്ലേ മോളെ നല്ലത് എന്ന് ജഗന്നാഥൻ ചോദിച്ചപ്പോൾ തുളസിക്ക് ഉത്തരമില്ലായിരുന്നു…
നിസ്സഹായനായ ഒരു അച്ഛന്റെ തീരുമാനമായിരുന്നു നേരത്തെ കേട്ടത് എന്ന് അവൾക്ക് മനസ്സിലായി…
അത്ര ആഘോഷം ഒന്നുമില്ലാതെ അടുത്ത മുഹൂർത്തത്തിൽ തന്നെ തുളസിയുടെയും അജയന്റെയും വിവാഹം കഴിഞ്ഞു.
സന്തോഷകരമായ ഒരു ജീവിതം തനിക്കുണ്ടാവില്ല എന്ന് ആദ്യമേ തുളസി തീരുമാനിച്ചിരുന്നു.. എങ്കിലും ഭർത്താവ് എന്ന് പറയാൻ ഒരാൾ ഉണ്ടല്ലോ കഴുത്തിൽ അയാൾ കെട്ടിയ ഒരു അത് മതി എന്ന് അവളും തീരുമാനിച്ചിരുന്നു..
ഒരു ഗ്ലാസ് പാലുമായി അയാളുടെ മുറിയിലേക്ക്
അന്ന് രാത്രി കാലെടുത്തുവെച്ചത് തന്നെ അവിടെ നിന്നും കൈപ്പേറിയ അനുഭവങ്ങളെ ഇനി തനിക്ക് ഉണ്ടാകുമെന്ന് മനസ്സിൽ ഉറപ്പിച്ചിട്ട് തന്നെയായിരുന്നു അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചിരുന്നു ഇനിയുള്ള ജീവിതം എങ്ങനെയാകും എന്ന്..
പക്ഷേ അവളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അജയൻ പറഞ്ഞത്, ചെറുപ്പം മുതലേ അവൾ മനസ്സിൽ ഉണ്ട് എന്ന്.. അവളുടെ അച്ഛനോടുള്ള വിരോധം മൂലം അത് മറച്ചു വയ്ക്കാൻ നോക്കിയതാണ് എന്ന്…
പക്ഷേ വീണ്ടും അവളെ കണ്ടപ്പോൾ അതെല്ലാം അതുപോലെ തിരിച്ചുവന്നു ഇപ്പോൾ അവളുടെ നിസ്സഹായത മുതൽ എടുത്തതല്ല ശരിക്കും ഇഷ്ടം ആയിട്ടാണ് എന്ന് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകി..
ആ നെഞ്ചിൽ ചേർന്നപ്പോൾ.. അജയൻ ഒന്നുകൂടി ചേർത്തുപിടിച്ചു അവളെ.. ഒരിക്കലും കൈവിടില്ല എന്നത് പോലെ | 297 |
| 19 | Malayalam Stories
അവളുടെ നിസ്സഹായത മുതൽ എടുത്തതല്ല ശരിക്കും ഇഷ്ടം ആയിട്ടാണ് എന്ന് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകി
പുതിയ പലചരക്ക് കടയുടെ ഉദ്ഘാടനം സ്വന്തം അമ്മ തന്നെ നിർവഹിക്കണം എന്ന് അജയന് വലിയ നിർബന്ധമായിരുന്നു അമ്മ ഒരുപാട് തവണ പറഞ്ഞതാണ് അമ്മയെക്കൊണ്ട് അതിന് സാധിക്കില്ല എന്നെല്ലാം
പക്ഷേ അജയൻ ഒരു പൊടിക്ക് വിട്ടുകൊടുത്തില്ല അമ്മ തന്നെ അതിന്റെ ഉദ്ഘാടനം നിർവഹിക്കണം എന്ന് അവൻ വാശി പിടിച്ചു അങ്ങനെയാണ് ഭർത്താവ് മരിച്ചിട്ട് മംഗള കാര്യങ്ങൾക്ക് പുറത്തു ഇറങ്ങാതിരുന്നയാൾ ഒന്ന് അതുവരെ പോകാമെന്ന് തീരുമാനിച്ചത്..
സുഭദ്ര ചെയ്യുന്നില്ല എന്ന് പറഞ്ഞതിന് വേറെയും കാര്യങ്ങൾ ഉണ്ടായിരുന്നു.. തന്റെ മകൻ ഇപ്പോൾ വിലയ്ക്ക് വാങ്ങിയ പലചരക്ക് കടയിൽ ഒരു കൂലിക്കാരൻ മാത്രമായിരുന്നു തന്റെ ഭർത്താവ്…
ഇല്ലാത്ത ഒരു മോഷണക്കുറ്റം ചുമത്തി അദ്ദേഹത്തിനെ അവിടെനിന്ന് പറഞ്ഞയക്കുമ്പോൾ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സ് അത്രമാത്രം നൊന്തിരുന്നു എന്ന്..
മറ്റൊരാളുടെ ഒരു രൂപ പോലും ആഗ്രഹിക്കാത്ത അയാളുടെ തലയിൽ ഒരു മോഷണക്കുറ്റം കെട്ടിവച്ചപ്പോൾ അയാൾ തന്റെ ജീവനൊടുക്കിയാണ് അതിന് പരിഹാരം കണ്ടത്..
അതിൽ പിന്നെ ആ അമ്മയും പുറത്തേക്കിറങ്ങിയിട്ടില്ല എപ്പോഴും വീട്ടിൽ തന്നെ കഴിഞ്ഞുകൂടും എന്തെങ്കിലും ഹോസ്പിറ്റൽ കേസുകൾ മാത്രം ഉണ്ടെങ്കിൽ പുറത്തേക്കിറങ്ങും അല്ലാതെ ഒന്നിനും പോകില്ല മുറി അടച്ച് ഒരേ ഇരിപ്പാണ്…
അതിന് വാശിയായിരുന്നു സ്വന്തം അച്ഛന്റെ തലയിൽ അങ്ങനെ ഒരു പഴിചാരിയ കട തന്നെ വിലയ്ക്ക് വാങ്ങും എന്ന്…
കാലം കഴിഞ്ഞപ്പോൾ അച്ഛന്റെ നിരപരാധിത്വം തെളിഞ്ഞു എങ്കിലും ആ വാശി മനസ്സിൽ തന്നെ കിടന്നു..
കടയുടെ ഉടമസ്ഥൻ ജഗന്നാഥന്റെ മകൻ തന്നെയാണ് അവിടെ നിന്നും പൈസ എടുത്തത്.. അയാളുടെ ചില ധൂർത്തിനുവേണ്ടി അത് പാവം അജയന്റെ അച്ഛന്റെ തലയിൽ വന്ന് ചേരുകയായിരുന്നു ഉടമസ്ഥൻ ഒരിക്കലും തന്നെ സ്വന്തം മകനെ അവിശ്വസിച്ചില്ല…
പകരം വർഷങ്ങളായി തന്റെ നിഴല് പോലെ കൂടെയുണ്ടായിരുന്ന ജോലിക്കാരന്റെ തലയിൽ പഴിചാരി..
അയാൾ ആ*ത്മഹ*ത്യ ചെയ്തിട്ടും അതേപോലെ അവിടെ മോഷണം തുടർന്നപ്പോൾ മാത്രമാണ് അയാൾ തിരിച്ചറിഞ്ഞത് അത് തന്റെ സ്വന്തം മകനായിരുന്നു എന്ന്..
അതറിഞ്ഞതും അയാൾ മകനെ എതിർത്തിരുന്നു… ഒടുവിൽ മകൻ അച്ഛനെ കു*ത്തി പരിക്കേൽപ്പിച്ചു…
അവിടെ നിന്നും പണം കിട്ടാതായപ്പോൾ അയാൾ പുതിയ വഴികൾ തേടി… മയക്കുമരുന്നിന്റെ ക്യാരിയർ ആയി പോലീസ് പിടിച്ചു…
അന്നുമുതൽ ആ കുടുംബത്തിന്റെ നാശം അവിടെ തുടങ്ങുകയായിരുന്നു. ഒരു നിരപരാധിയുടെ തലയിൽ പഴിചാരിയതിനുള്ള ശാപം പോലെ.
ജഗന്നാഥൻ പിന്നെ എണീറ്റിട്ടില്ല…
അജയൻ ചെയ്യാത്ത ജോലികൾ ഇല്ല ആദ്യം കരിങ്കൽ ക്വാറിയിൽ നിന്നായിരുന്നു തുടക്കം അവിടെ നിന്ന് ഒരു ജോലിക്കാരനായിരുന്ന ആള് പിന്നെ അതിന്റെ കോൺട്രാക്ട് കാരനായി കൂടെ മറ്റു ക്വാറികളും പിടിച്ചെടുത്തു..
കൂട്ടത്തിൽ പലിശയ്ക്ക് കൊടുക്കും, നാൾക്ക് നാൾ അയാൾ വളർന്നുകൊണ്ടിരുന്നു..
ഒടുവിൽ വില്പനയ്ക്ക് വെച്ചിരുന്ന തന്റെ ശത്രുവിന്റെ പലചരക്ക് കട കൂടി സ്വന്തമാക്കിയപ്പോൾ അയാളുടെ മനസ്സ് നിറഞ്ഞിരുന്നു തന്റെ അച്ഛനെ ഈ വിധം ആക്കിയവരോടുള്ള സന്തോഷം..
ജഗന്നാഥന് ഒരു മകളും കൂടി ഉണ്ടായിരുന്നു തുളസി….
ഏട്ടന്റെ പോലെ ആയിരുന്നില്ല ഒരു പാവം ആയിരുന്നു അവൾ.. പഠിക്കാൻ മിടുക്കി ആയിരുന്നു ആദ്യം വളരെ നല്ല രീതിയിൽ ആയിരുന്നു ജീവിതം പൊയ്ക്കൊണ്ടിരുന്നത് അച്ഛന്റെ കടയിൽ നിന്ന് നല്ല വരുമാനം ഉണ്ടായിരുന്നു
അതുകൊണ്ട് തന്നെ അന്ന് അവൾ ഒരു രാജകുമാരിയെ പോലെ കഴിഞ്ഞു പക്ഷേ എല്ലാം തകർന്നത് പെട്ടെന്ന് ആയിരുന്നു പിന്നീട് നിത്യവൃത്തിക്ക് പോലും ഗതികെട്ട ഒരു കുടുംബമായി മാറി തന്റേത്…
ഡിഗ്രി കഴിഞ്ഞപ്പോൾ എന്തെങ്കിലും ഒരു ജോലി തരപ്പെട്ടാൽ ഒന്നുമില്ലെങ്കിലും പട്ടിണി കൂടാതെ കഴിയാം എന്ന് അവൾ പ്രത്യാശിച്ചു.
അങ്ങനെയാണ് അജയനെ പോയി കാണുന്നത്..
തന്റെ അച്ഛൻ അവളുടെ അച്ഛന്റെ കടയിൽ ജോലിക്ക് നിന്നതിന് പകരം വീട്ടാൻ അവളെ തന്റെ വെറും ഒരു ജോലിക്കാരിയായി കാണാം എന്ന് അജയൻ കരുതി…
ആ പലചരക്ക് കടയിൽ തന്നെ കണക്ക് എഴുതാൻ അവളെ ആക്കി അപ്പോഴേക്കും പലചരക്ക് കടമാറ്റ് അയാൾ അതൊരു മാർജിൻ ഫ്രീ മാർക്കറ്റ് തന്നെ ആക്കിയിരുന്നു..
കിട്ടുന്ന അവസരം ഒന്നും അയാൾ പാഴാക്കിയില്ല വെറുതെ അവളെ ശകാരിച്ചും കൂടുതൽ ജോലി ചെയ്യിപ്പിച്ചു അയാൾ ആനന്ദം കണ്ടെത്തി… മറ്റെവിടെ കിട്ടുന്നതിനേക്കാൾ ശമ്പളം അവിടെ നിന്ന് കിട്ടുമല്ലോ എന്നോർത്തപ്പോൾ അവൾ അതെല്ലാം സഹിച്ചു..
അവളുടെ ഏട്ടൻ ജയേഷ് മയക്ക് മരുന്ന് കേസിൽ പിടിയിലായിരുന്നു അയാൾ ജയിലിൽ നിന്നിറങ്ങി.. പിന്നീട് കൂട്ടുകെട്ടും അതുപോലെ ഉള്ളവരോട് ആയിരുന്നു..
അതിൽ ആർക്കും തുളസിയോട് വല്ലാത്തൊരു പ്രേമം.. അവളെ കെട്ടിച്ചു കൊടുത്താൽ ഒരു നല്ല സംഖ്യ ഓഫറും ചെയ്തു. പിന്നെ ജയേഷന് മെലും കീഴും ഒന്നും നോട്ടം ഉണ്ടായിരുന്നില്ല അവളോട് കല്യാണത്തിന് ഒരുങ്ങിക്കോളാൻ പറഞ്ഞു.. | 260 |
| 20 | https://t.me/mykeralajobs | 329 |
Content available for users 18+
By signing in to the service, you confirm that you are 18 years of age or older.
