cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

🇫‌🇮‌🇷‌🇩‌🅾️🇺‌🇸FIRDOUS

إظهار المزيد
مشاركات الإعلانات
4 300
المشتركون
+524 ساعات
+517 أيام
+14530 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

kutuba 28.06.24 A4 1.pdf
إظهار الكل...
kutuba 28.06.24 A4 1.pdf4.01 KB
kutuba 28.06.24 A4 1 Landscape.pdf
إظهار الكل...
kutuba 28.06.24 A4 1 Landscape.pdf4.23 KB
Audio from Abdulla
إظهار الكل...
AUD-20240626-WA0065.opus1.35 MB
kutuba 28.06.24 A4 1,2.pdf
إظهار الكل...
kutuba 28.06.24 A4 1,2.pdf4.35 KB
പക്ഷേ സംസം വീണ്ടും വെളിവാക്കപ്പെടേണ്ടതുണ്ടായിരുന്നു. അതിന്റെ യഥാർത്ഥ അവകാശി ആഗമനം ആവാനായി.അതിനുമുമ്പ് മക്കയെ ഒരുക്കണം. സംസം വെളിവാക്കപ്പെടണം. ലോകത്തെ ഏറ്റവും പരിശുദ്ധമായ ആ വെള്ളം കൊണ്ട് മുത്ത് നബി(സ )യുടെ നെഞ്ചകം കഴുകാൻ ഉള്ളതാണ്.ലോക മുസ്ലിങ്ങൾക്ക് പാനീയം ആവാനുള്ളതാണ്. അത് വെളിവാക്കാൻ സമയമായി. അപ്പോഴാണ് നബിയുടെ പിതാമഹൻ സ്വപ്നം കാണുന്നത്. وقصة حفر بئر زمزم رواها ابن إسحاق في السيرة النبوية، والبيهقي في "دلائل النبوّة"، وابن كثير في "البداية والنهاية" من حديث عليّ بن أبي طالب رضي الله عنه الذي صححه الشيخ الألباني، يقول فيه: (بينا عبد المطلبِ نائمٌ في الحِجرِ أُتِيَ فقيل له: احفُرْ بَرَّةً (اسم من أسماء زمزم)، فقال: وما بَرَّةُ؟ ثم ذهب عنه حتى إذا كان الغدُ نام في مضجعِه ذلك فأُتِيَ فقيل له: احفر المضنونة (الغالية النفيسة)، قال: وما المضنونة؟ ثم ذهب عنه حتى إذا كان الغدُ فنام في مضجعِه ذلك فأُتِيَ فقيل له: احفِرْ طَيْبَة (من أسماء زمزم)، فقال: وما طَيْبَة؟ ثم ذهب عنه، فلما كان الغدُ عاد لمضجعِه فنام فيه فأُتِيَ فقيل له: احفِرْ زمزم، فقال: وما زمزم؟ فقال: لا تُنزَف ولا تُذمُّ (لا يفرغ ماؤها ولا توجد قليلة الماء). ثم نعت (وصف) له موضعَها فقام يحفرُ حيثُ نُعِت. فقالت له قريشٌ: ما هذا يا عبدَ المطلب؟ فقال: أُمِرتُ بحَفر زمزم സംസമിന്റെ സ്ഥലം കാണിച്ചുകൊടുത്തതും സ്വപ്നത്തിലൂടെയാണ്. സംസം വെള്ളത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഹദീസുകൾ ശ്രദ്ധിച്ചാൽ മതി. ما رواه الطبراني في معجمه الكبير والأوسط عن ابن عباس -رضي الله عنهما- أن النبي -صلى الله عليه وسلم- قال: خير ماء على وجه الأرض ماء زمزم، فيه طعام من الطعم، وشفاء من السقم. والحديث حسنه الألباني . ومنها حديث أبي ذر -رضي الله عنه- أنه لما أخبر النبي -صلى الله عليه وسلم- بمكثه ثلاثين بين يوم وليلة بمكة، قال له النبي -صلى الله عليه وسلم-: فمن كان يطعمك؟ فقال له: ما كان لي طعام إلا ماء زمزم ..، فقال له النبي -صلى الله عليه وسلم-: إنها مباركة، إنها طعام طعم. رواه مسلم، وفي مسند الطيالسي: കർമ്മ ശാസ്ത്ര പണ്ഡിതനാവാൻ ഉദ്ദേശിച്ച് അബൂ ഹനീഫാ ഇമാം(റ)വും, അറിവിനു വേണ്ടി ഉദ്ദേശിച്ച് ഇമാം ഷാഫി(റ )വും,രചന വൈഭവത്തിനു വേണ്ടി അബ്ദുള്ളാഹിബ്നു ഹാകിം(റ) വും കുടിച്ചു. അവരെല്ലാം ആ സൗഭാഗ്യങ്ങൾ ലഭിച്ചവരായി. സംസം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാലിച്ചുകൊണ്ട് ആയിരിക്കണം പാനം ചെയ്യേണ്ടത്. * ഇഹപര ലക്ഷ്യങ്ങൾ ഉദ്ദേശിച്ചുകൊണ്ട് കുടിക്കൽ സുന്നത്താണ്. *ബിസ്മി ചൊല്ലുക, ഖിബ് ലക്ക് തിരിഞ്ഞായിരിക്കുക,ഇരുന്നു കൊണ്ടായിരിക്കുക. *ദുആ ചെയ്യുക. اللهم إنه بلغني أن رسول الله ﷺ قال: (ماءُ زمزم لِمَا شُرِبَ لهُ)، اللهم وإني أشربُه لتغفر لي ولتفعل بي كذا وكذا، فاغفر لي.   ശേഷം ദുനിയവിയോ ഉഖ് റവിയോ ആയ കാര്യം പറയുക. പിന്നെ അല്ലാഹുമ്മ ഇഫ്അൽ എന്ന് പറയുക. * ഇബ്നു അബ്ബാസ്(റ )വിന്റെ പ്രാർത്ഥന നല്ലതാണ്. اللَّهُمَّ أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا وَاسِعًا، وَشِفَاءً مِنْ كُلِّ دَاءٍ * മൂന്നുപ്രാവശ്യമായി കുടിക്കുക. ഓരോ പ്രാവശ്യവും ബിസ് മിയും ഹംദും പറയുക. * അല്പം തലയിലും, മുഖത്തും, മാറിടത്തിലും കുടയണം. അല്ലാഹു നമുക്ക് സമ്മാനമായി നൽകിയ മഹാസൌഭാഗ്യമായ സംസം കുടിച്ച് നന്ദിയുള്ളവരാകുക. അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ചാൽസംസം പോലെയുള്ള നീരുറവ നമ്മുടെ ജീവിതത്തിലും ഉണ്ടാവുമെന്നും, അതിക്രമം കാണിച്ചാൽ സംസം അപ്രത്യക്ഷമായത് പോലെ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അപ്രത്യക്ഷമാവും എന്നും തിരിച്ചറിയുക.
إظهار الكل...
*സംസം :ചരിത്രം,ചൈതന്യം* * അബ്ദുസ്സലാം മൗലവി* വിശുദ്ധമായ ഹജ്ജ് ലോകവിശ്വാസികൾ മുഴുവൻ ഹൃദയം കൊണ്ട് ഏറ്റെടുക്കുന്ന ഒന്നാണ്. എന്നാൽ ഹജ്ജിന്റെ പുണ്യവും അനുഗ്രഹവും അവരിലേക്ക് നേരിട്ട് എത്തുന്നത് സംസം ജലത്തിലൂടെയാണ്. ഹജ്ജിന് പോകുന്ന ഹാജിമാർ അവിടെനിന്നും സംസം ഇല്ലാതെ മടങ്ങാറില്ല. തങ്ങളെ കാത്തിരിക്കുന്ന ഇഷ്ട ജനങ്ങൾക്ക് അത് നൽകുകയും അവരത് ബഹുമാന ആദരവോടെ പാനം ചെയ്യുകയും ചെയ്യുമ്പോൾ ഇരുകൂട്ടർക്കും ഉണ്ടാകുന്ന ആത്മനിർവൃതിഅനിർവചനീയമാണ്. നബി(സ )യുടെ കാലം മുതൽക്കേ മക്കയിൽ നിന്നും സംസം കൊണ്ടുപോയി ഇഷ്ട ജനങ്ങൾക്ക് നൽകുന്ന പതിവുണ്ട്. അത് സുന്നത്തായ കാര്യവുമാണ്. كما روي الترمذي عن عائشة: أنها كانت تحمل من ماء زمزم، وتخبر أن رسول الله صلى الله عليه وسلم كان يحمله. والحديث صححه الألباني . ഇമാം മുനാവി (റ )പറയുന്നു. كان يحمل ماء زمزم (من مكة إلى المدينة ويهديه لأصحابه وكان يستهديه من أهل مكة فيسن فعل ذلك). ــ സംസം കുടിക്കാത്തവരായി നമ്മിൽ ആരും ഉണ്ടാകാൻ ഇടയില്ല.ഒരല്പം സംസം ശേഖരിച്ച് വെക്കാത്തവരായും നമ്മിൽ ആരുമില്ല. സംസം കുടിക്കാൻ മടി ഉണ്ടാവുക എന്നത് നിഫാക്കിന്റെ അടയാളമാണ്. ، فإن رسول الله صلى الله عليه وسلم قال: { آية ما بيننا وبين المنافقين، أنهم لا يتضلعون من زمزم. } رواهما ابن ماجه. നമ്മൾ ഇൻഷാ അള്ളാ ഈ ആഴ്ചയിൽ സംസം വെള്ളം കുടിക്കും. അതുകൊണ്ട് സംസം വെള്ളത്തെ പറ്റി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. വിശുദ്ധ കഅ്ബയിൽ നിന്ന് ഹജറുൽ അസ് വദിന്റെ കിഴക്ക് വശത്തായി 20 മീറ്റർ അകലെയാണ് സംസം ഉള്ളത്. മുമ്പ് അതിന്റെ മേൽ ഒരു കെട്ടിടം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ അതെല്ലാം പൊളിച്ച് പുറത്തുനിന്ന് കാണാൻ ആകാത്ത വിധം മത്വാഫിന്റെ അടിയിലാണ്. ഏകദേശം 30 മീറ്റർ താഴ്ചയുള്ള രണ്ട് മീറ്ററിൽ അധികം വ്യാസമുള്ള ഒരു കിണറാണത്.ശരാശരി പതിനായിരം ഘന മീറ്റർ വെള്ളം പമ്പ് ചെയ്തെടുക്കുന്നു. 5000 വർഷത്തോളം പഴക്കമുള്ള ഈ കിണർ ഭൂലോകത്തെ ഏറ്റവും പഴക്കമുള്ള ജലാശയമാണ്. ( അൽ ബലദുൽ അമീൻ.പേജ് 197) യഥാർത്ഥത്തിൽ ഈ കിണറിന്റെ തുടക്കത്തിൽ ഭൂമിക്ക് മുകളിലേക്ക് ശക്തിയായി നിർഗളിക്കുകയായിരുന്നു. അന്നത് കിണറായിരുന്നില്ല.ജലം പൊട്ടി മുകളിലേക്ക് ഒഴുകുകയായിരുന്നു. അതിന്റെ ചരിത്രപശ്ചാത്തലം നമുക്ക് അറിവുള്ളതാണല്ലോ. ഇബ്രാഹിം നബി (അ )അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ഭാര്യ ഹാജറാ ബീവി(റ) യെയും മുല കുടിക്കുന്ന കുഞ്ഞ് ഇസ്മായിൽ(അ )നെയും സസ്യങ്ങളോ, വെള്ളമോ,കൃഷിയോ,മൃഗങ്ങളോ ഒന്നുമില്ലാത്ത മക്ക താഴ് വര യിൽ കൊണ്ടുവന്നാക്കി.അവരുടെ പക്കൽ ഏതാനും ഈത്തപ്പഴവും സഞ്ചിയിൽ ഒരല്പം വെള്ളവും മാത്രം. വെള്ളം തീർന്നപ്പോൾ വെള്ളം കിട്ടാതെ ദാഹിച്ച കുഞ്ഞിന്റെ കരച്ചിൽ കേട്ട ഹാജറ (റ )വെള്ളമന്വേഷിച്ച്  സഫ മർവാ കുന്നുകൾക്കിടയിൽ ഓടി നടന്നു . അപ്പോഴാണല്ലോ സംസം ഉണ്ടായത്. فسمعت صوتا أيضا فقالت : قد اسمعت إن كان عندك غواث - فإذا هي بالملك عند موضع زمزم ، فنحت بعقبه - أو قال بجناحه - حتى ظهر الماء ، فجعلت تخوضه بيدها وتغرف من الماء في سقائها وهي تفور بعدما تغرف . قال ابن عباس : قال النبي صلى الله عليه وسلم " يرحم الله أم إسماعيل لو تركت زمزم - أو قال - لو لم تغرف من الماء لكانت زمزم عينا معينا فشربت وأرضعت ولدها " . ആ ജലപ്രവാഹമാണ് സംസമായി മാറിയത്. സംസം എന്നാൽ ധാരാളം എന്നാണ് അർത്ഥം.അല്ലെങ്കിൽ തടഞ്ഞു വെക്കപ്പെട്ടത് എന്നാണ് അർത്ഥം.പുറത്തേക്ക് ഒഴുകിയപ്പോൾ ഹാജറ ബീവി (റ )അതിനെ മണ്ണ് വകഞ്ഞു വെച്ച് തടഞ്ഞു. അല്ലെങ്കിൽ സംസം എന്നാൽ നിൽക്കൂ എന്ന അർത്ഥമാണ്.അഥവാ ഹാജറ ബീവി(റ) ജലത്തിനോട് പറഞ്ഞു. ولما فاض منها الماء على وجه الأرض قالت له هاجر: زم زم، أي اجتمع يا مبارك، فاجتمع فسميت زمزم، ويقال لها: زمازم، وقيل: لأن الماء حين خرج منها ساح يمينا وشمالا فزم أي منع بجمع التراب حوله، وروي: لولا أمكم هاجر حوطت عليها لملأت أودية مكة، وقيل: لأنه سمع منها حينئذ صوتا يشبه صوت الفرس عند شربها المسمى بذلك، ول അന്ന് പൊട്ടിയൊഴുകിയ ആ വെള്ളം പിന്നെ അപ്രത്യക്ഷമായി. ഏത് അനുഗ്രഹവും നന്ദികേട് കാണിച്ചാൽ അല്ലാഹു എടുത്തു കളയും. : وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ   ഇസ്മായിൽനബി (അ)ക്ക് ശേഷം മക്കയുടെ നിയന്ത്രണം മകൻ നാബിത്തിനായിരുന്നു.പിന്നെജൂർഹൂം ഗോത്രക്കാരിലേക്ക് നീങ്ങി.എന്നാൽ ജൂർഹൂം ഗോത്രക്കാർ അതിക്രമം കാണിച്ചപ്പോൾ അത് ഖുസാഅ ഗോത്രക്കാരിലേക്ക് നീങ്ങി. ജൂർഹും ഗോത്രം യമനിലേക്ക് പോയി.പോകുന്നതിനു മുമ്പ് കഅ്ബാലയത്തിന് തീയിട്ടു. കഅ്ബാലയത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം സംസമിലിട്ടു മൂടി. فعمد عمرو بن الحارث بن مضاض الجرهمي - وهو سيدهم - إلى غزالي الكعبة - وهما من ذهب - وحجر الركن - وهو الحجر الأسود - وإلى سيوف محلاة ، وأشياء أخر فدفنها في زمزم وعلم زمزم ، وارتحل بقومه فرجعوا إلى اليمن ، وفي ذلك يقول عمرو بن الحارث
إظهار الكل...
Document from Abdulla
إظهار الكل...
ذو_الحجة_3_الخطبة_المختصرة_النباتية.pdf5.33 KB
 *( ഫുർഖാൻ 25-26 )* *بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ* *يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾* *സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
إظهار الكل...
ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം(ദുൽഹിജ്ജ മൂന്നാമത്തെ വെള്ളിയാഴ്ച്ച) ശ്രേഷ്ടത മഹത്തായവനും പ്രവർത്തനം ബുദ്ധിപൂർവ്വമായവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.            മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുﷻ ഗുണം ചെയ്യട്ടെ.       _*ജനങ്ങളെ,*_           അല്ലാഹുﷻവിനെ ഭയപ്പെട്ട് ഭക്തിയോടെ ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ ഉപദേശിക്കുന്നു.             മാറിമാറി വരുന്ന രാപകലുകളിൽ നിങ്ങളുടെ ചിന്തകൾ സുശക്തമാക്കി നിങ്ങൾ യാത്രചെയ്യുക. അവയുടെ മാറ്റത്തെ കുറിച്ച് നിങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും ഉപയോഗിച്ച് നിങ്ങൾ ചിന്തിക്കൂ.. ഇല്ലാത്തത് ഉണ്ടാവുകയും, ഉള്ളത് ഇല്ലാതാവുകയും ചെയ്യുന്നതും, കുടുംബക്കാർ താമസിക്കുന്നതായ സ്ഥലം ശൂന്യമാകുന്നതും, ലഭിച്ചത് നഷ്ടപ്പെടുന്നതും, പ്രവർത്തിക്കുന്നവൻ നശിക്കുന്നതും, കളിക്കുന്ന അശ്രദ്ധനേയും, തരിശാകുന്ന വീടുകളേയും, അവ്യക്തമാകുന്ന അവശിഷ്ടങ്ങളേയും ഒഴിച്ച് മറ്റു വല്ലതും നിങ്ങൾ കാണുന്നുണ്ടോ?            അവയുടെ മുറ്റങ്ങളിൽ നിങ്ങൾ നിൽക്കുകയും, അവയുടെ അടയാളങ്ങളിൽ നിങ്ങൾ വലയം ചെയ്യുകയും, അവയുടെ നേതാക്കളെ നിങ്ങൾ വിളിക്കുകയും, അവയുടെ മുറ്റങ്ങളിൽ നിന്നും നിങ്ങൾ കരയുകയും, അപ്പോൾ അവയുടെ അവസ്ഥകളുടെ മാറ്റത്ത കുറിച്ച് നിങ്ങൾ അവയോട് ചോദിക്കുകയും ചെയ്തിരുന്നുവെങ്കിൽ, അവ മറുപടിയായി ഒരു ഗുണപാഠത്തെ നിങ്ങൾക്ക് നൽകുമായിരുന്നു. സംഭാഷണ രൂപത്തിൽ ഒരു മറുപടി നിങ്ങൾക്ക് നൽകിയിട്ടില്ലെങ്കിലും.            ദുനിയാവിന്ന് മുലയൂട്ടുന്നവരെ നിങ്ങൾക്ക് മുലകുടി അവസാനി പ്പിക്കാറായിട്ടുണ്ട്. ജീവിതത്തെ തേടുന്നവരെ, നിങ്ങളുടെ മരണം അടുത്തിരിക്കുന്നു. ദുനിയാവിന്നു വേണ്ടിയാണോ നിങ്ങൾ സൃഷ്ടിക്കപ്പെട്ടത്? അതല്ല, ഏ കൂട്ടരെ.., കഴിഞ്ഞു പോയവരേക്കാൾ നിങ്ങളാണോ എണ്ണത്താൽ അധികമായവർ രക്ഷ നൽകലാൽ ആദ്യത്തെവരേക്കാൾ അധികരിച്ചവർ നിങ്ങളാണോ ? പോയവരേക്കാൾ വയസ്സുകൾ ദീർഘിച്ചവരാണോ നിങ്ങൾ? മൺമറഞ്ഞവരേക്കാൾ ഔന്നത്യ ങ്ങളാൽ സമർത്ഥരായവരാണോ നിങ്ങൾ?            ഞാനും നിങ്ങളും വിപത്തുകളുടെ അവശിഷ്ടമാണ്. അരുവികളിലെ അൽപം മാത്രമായ ജലമാണ്. ഭീകരതകളുടെ ഫലപുഷ്ടികളാണ്. മരണങ്ങളുടെ പൊടിക്കുന്ന കല്ലിന്റെ വിത്താണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവശിഷ്ടമാണ്. തിരിച്ചു വരാത്തവനായി പരലോകത്തേക്ക് പോവുന്നവനെ എല്ലാ ദിവസവും നിങ്ങൾ യാത്രയാക്കുന്നു. ക്ഷേമമുള്ളവനാവാത്ത വിധം കുഴിയിലേക്ക് പോകുന്നവനെ നിങ്ങൾ യാത്രയാക്കുന്നു. ഒഴിവാക്കപ്പെടാത്ത വിപത്തിനാൽ നിങ്ങൾ ഭയപ്പെടുത്തപ്പെടുന്നു. സ്വാദുള്ളതാവാത്ത ഒരു ആട്ടികളയുന്നത് കൊണ്ട് നിങ്ങൾ ശക്തമായി അനക്കപ്പെടുന്നു. മരണം അറിയിക്കപ്പെട്ട ഒരുവന്റെ ഒഴിവുകഴിവ് പറയൽ എന്താണ് അവന്റെ യാത്രക്കുള്ള ഭക്ഷണം -സൽക്കർമ്മങ്ങൾ- ചുരുക്കപ്പെട്ടാൽ മരണ ആക്രമണമുണ്ടാകുമ്പോൾ, തേട്ടം പ്രയാസകരമാകുമ്പോൾ , സൽകർമ്മം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഒരുത്തന്റെ തന്ത്രമെന്താണ്?           കൃഷി ചെയ്തവൻ കൃഷി ചെയ്തതിനെ കൊയ്തെടുക്കും. ഒരുമിച്ചു കൂട്ടിയവൻ ഒരുമിച്ചു കൂട്ടിയതിൽ നിന്നും ഒഴിവാകുക തന്നെ ചെയ്യും. പ്രവർത്തിക്കുന്നവൻ തന്റെ പ്രവർത്തനഫലം എത്തിക്കുക തന്നെ ചെയ്യും. ഖേദം ഉപകരിക്കുമെങ്കിൽ തന്നെ ഖേദിക്കുന്നവന്റെ ഖേദം നീണ്ടു പോകും. ഭൂമി അതിനു മീതെയുള്ളതിനെ വിഴുങ്ങുക തന്നെ ചെയ്യും. ഭൂമിയിൽ നിന്നും സൃഷ്ടിക്കപ്പെട്ടവൻ അതിലേക്ക് മടങ്ങുക തന്നെ ചെയ്യും.             അല്ലാഹുﷻവിന്റെ അടിമകളെ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക, ഭൂമി അതിന്റെ കരളിന്റെ കഷണങ്ങളെ എറിയുന്ന ദിവസത്തെ നിങ്ങൾ അറിയുക.            ആകാശം അതിന്റെ യജമാനന്റെ കൽപന പ്രകാരം പിളരും. മലക്കുകൾ നിശ്ചിത സ്ഥലത്ത് ഇറങ്ങും. മുഹമ്മദ് നബിﷺയുടെ സമുദായം അവിടത്തെ ശുപാർശ കൊണ്ട് അഭയം പ്രാപിക്കും. അദ്ദേഹത്തിന്റെ ശുപാർശ ലഭിക്കാത്തവൻ പരാജയപ്പെടുകയും നന്മ തടയപ്പെടുകയും ചെയ്യും.             തന്റെ ചരക്ക് ഭയഭക്തിയായവൻ വിജയിച്ചു. അല്ലാഹുﷻവിന്ന് താഴ്മ കാണിക്കുന്നവൻ അവിടെ ഉന്നതനാകും. അഹങ്കരിക്കുന്നവൻ അല്ലാഹുﷻവിന്റെ അടുക്കൽ വെച്ച് നിന്ദ്യനാകും. ഇറങ്ങി വിശ്രമിക്കാനുള്ള സ്ഥലം ഒരു പക്ഷേ, സ്വർഗ്ഗമാകും. ഒരു പക്ഷേ നരകമാകും. അത് തീരുമാന പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.           വഴി നേരെയാക്കിത്തരൽ കൊണ്ട് അല്ലാഹുﷻ നമ്മെ തുണക്കട്ടെ.            *നമ്മുടെ യജമാനനും രക്ഷാധികാരിയും ആയവന്റെ വചനം :*  *بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ* *وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنزِيلًا ﴿٢٥﴾ الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَـٰنِ ۚ وَكَانَ يَوْمًا عَلَى الْكَافِرِينَ عَسِيرًا ﴿٢٦﴾*  *(ആകാശം പൊട്ടിപ്പിളര്‍ന്ന് വെളുത്ത ലോല മേഘം ബഹിര്‍ഗമിക്കുകയും കൂട്ടം കൂട്ടമായി മലക്കുകള്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിനം സംഭ്രമ ജനകമത്രേ. യഥാര്‍ത്ഥ മേല്‍ക്കോയ്മ അന്ന് കരുണാമയനായ അല്ലാഹുവിന്നായിരിക്കും. സത്യനിഷേധികള്‍ക്ക് അത്യന്തം കഠോരമായ ദിവസമാകും അത്)*
إظهار الكل...
Document from Abdulla
إظهار الكل...
خطبة النباتية ذو الحجة ٣.pdf2.78 MB
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.